ഇത് ആളു വേറെ; വിറപ്പിക്കാൻ ഉരുക്കു സതീശൻ വരുന്നു
Saturday, January 21, 2017 3:27 AM IST
വിദ്യാസന്പന്നനായ, മര്യാദക്കാരനായ സന്തോഷ് പണ്ഡിറ്റിനെ മാത്രമേ നാം സിനിമയിൽ കണ്ടിട്ടുള്ളൂ. എന്നാൽ തനിക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് കാണിച്ചു തരികയാണ് താരം തന്‍റെ പുതിയ ചിത്രത്തിലൂടെ. ഉരുക്കുസതീശൻ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിൽ നായകന് പകരം ക്രൂരനായ വില്ലനായാണ് സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. ഇരട്ടവേഷങ്ങളിലാണ് സന്തോഷ് ഈ ചിത്രത്തിൽ എത്തുന്നത്. ഉരുക്ക് സതീശൻ എന്ന ഗുണ്ടയായും വിശാൽ എന്ന കഥാപാത്രമായുമാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം, എഡിറ്റിംഗ്, സംഗീതം എന്നിവയെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിർവഹിക്കുന്നത്.

സിനിമയ്ക്കായി തല മൊട്ടയടിച്ച ചിത്രവും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം മുടി മൊട്ടയടിക്കാനുണ്ടായ സാഹചര്യവും വെളിപ്പെടുത്തുന്നു. തന്‍റെ മുടി വിഗ്ഗാണെന്ന് പലർക്കും തോന്നിയുരുന്നതായും തന്‍റെ മനോഹരമെന്ന് തോന്നുന്ന ഈ മുടി വെട്ടിയാൽ എങ്ങനെയിരിക്കുമെന്ന ചിന്തയുമാണ് മൊട്ടയടിച്ചുള്ള ലുക്കിന് പിന്നിലെ കഥയെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.