അന്നു മരം, ഇന്നു പുസ്തകശാല
Sunday, February 12, 2017 12:58 AM IST
സാറാ സാൻഡ്രസ് എന്ന വാഷിംഗ്ടണ്‍ സ്വദേശിനിയുടെ വീട്ടുമുറ്റത്തുനിന്ന സീഡർ മരം ഇപ്പോൾ അവരുടെ ലൈബ്രറിയാണ്. മരത്തിന്‍റെ പഴക്കമോ? ഒന്നും രണ്ടുമല്ല, 110 വർഷം.
ലാറി കാർട്ടർ എന്ന മരയാശാരിയുടെ സഹായവുമുണ്ടായിരുന്നു സാറയ്ക്ക്. മരം നശിച്ചു തുടങ്ങിയപ്പോൾ അതു നീക്കം ചെയ്യണമെന്ന അവസ്ഥ വന്നു. അപ്പോഴാണ് എന്തുകൊണ്ട് മരത്തെ ഒരു പുസ്തകശാലയാക്കിക്കൂടാ എന്ന ആശയം സാറയ്ക്കുണ്ടായത്.

ഒരു ലൈബ്രറി സ്വന്തമായി വേണമെന്നത് സാറയുടെ വലിയൊരാഗ്രഹമായിരുന്നു. അതിനായി സാറ മുത്തശ്ശനായ സീഡർ മരത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ സാറയുടെ തോട്ടത്തിലെ മരം അവരുടെ പ്രിയപ്പെട്ട പുസ്തകശാലയാണ്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.