"പരാജയം നിങ്ങളുടേത് മാത്രം, അവൾ തോറ്റു കൊടുക്കാതെ നിൽക്കും'
Saturday, February 18, 2017 10:19 PM IST
നടിയെ അപമാനിച്ച സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് നടനും എംപിയുമായ ഇന്നസെന്‍റ്. കേസിൽ സത്വര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് ഇന്നസെന്‍റ് ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് ഇന്നസെന്‍റ് നടത്തിയത്.

ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവൾ തോറ്റു കൊടുക്കാതെ നിൽക്കും; എക്കാലവും- ഇന്നസെന്‍റ് ഫേസ്ബുക്കിൽ കുറിച്ചു. അത്യന്തം നീചമായ ആക്രമണം മനസിലേൽപ്പിച്ച നീറ്റൽ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്, സഹോദരിയാണ്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യർ മുഴുവൻ, കേരളം മുഴുവൻ അവർക്കൊപ്പമുണ്ടാകണമെന്നും ഇന്നസെന്‍റ് ആവശ്യപ്പെട്ടു.

ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.