ചരിഞ്ഞ ആനയുടെ ചുറ്റും നിന്നു വിതുന്പുന്ന ആനക്കൂട്ടം
Wednesday, February 22, 2017 4:26 AM IST
ഉറ്റവർ വേർപിരിഞ്ഞാൽ മിണ്ടാപ്രാണികളും കരയും. ഉള്ളിലെ സങ്കടക്കടൽ മുഴുവൻ അവർ കണ്ണുനീർത്തുള്ളികളായി ഒഴുക്കും. തങ്ങളുടെ കൂട്ടത്തിലെ ആന ചരിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ തേങ്ങിക്കരയുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമുഹമാധ്യമങ്ങളിൽ നൊന്പരക്കാഴ്ചയാകുന്നത്.

ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലുള്ള ചോബ് ദേശീയോദ്യാനത്തിലാണ് കാട്ടാനകളുടെ സ്നേഹത്തിന്‍റെ മാറ്റു വ്യക്തമാക്കിയ സംഭവം അരങ്ങേറിയത്. കൂട്ടംവിട്ടു നടന്നപ്പോൾ ആനയെ കാട്ടുമൃഗങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൂട്ടുകാരനെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയതായിരുന്നു ആനക്കൂട്ടം. നടന്നു ചെല്ലുന്പോൾ ചെന്നായ്ക്കളും സിംഹങ്ങളും ചെർന്ന് ആനയുടെ മൃതദേഹം ആഹാരമാക്കുന്നതാണ് ആനക്കൂട്ടം കണ്ടത്. ഉടൻ തന്നെ ആനക്കൂട്ടം അവയെയെല്ലാം ആട്ടിയോടിച്ചു. എന്നിട്ട് കൂട്ടുകാരനു കാവലിരിക്കാനും തുടങ്ങി.

തങ്ങളുടെ പ്രിയപ്പെട്ടവന്‍റെ ശരീരത്തിലെ ചോരപ്പാടുകളും ആഴുക്കുകളും ആനക്കൂട്ടം തുന്പിക്കൈകൾ കൊണ്ടു തുടച്ചു നീക്കി. ആനകളെല്ലാം കൂട്ടുകാരന്‍റെ ശരീരത്തോടു മുട്ടിയുരുമി സ്നേഹം പ്രകടിപ്പിക്കുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

രാവേറെ ചെന്നപ്പോഴാണ് ആനക്കൂട്ടം തങ്ങളുടെ പ്രിയ സുഹൃത്തിനെ പിരിഞ്ഞു പോയത്. പ്രിയപ്പെട്ടവർ മരിക്കുന്പോൾ മനുഷ്യർ പെരുമാറുന്നതു പോലെ തന്നെയാണ് ആനകളുടെ പെരുമാറ്റവുമെന്നാണ് മൃഗ നിരീക്ഷകർ പറയുന്നത്. എന്തായാലും ആനക്കൂട്ടത്തിന്‍റെ ഈ സ്നേഹക്കാഴ്ച സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു.

വീഡിയോ കാണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.