37 വർഷം കൊണ്ട് 30 പെണ്‍കുട്ടികളുടെ ജീവൻ രക്ഷിച്ച സന്യാസിനി
Friday, March 24, 2017 1:14 AM IST
ചൈനക്കാരിയായ ചാംഗ്‌മിയാവോ എന്ന ബുദ്ധ സന്ന്യാസിനി തന്‍റെ കർമം കൊണ്ട് അനേകായിരങ്ങളുടെ ഹൃദയം കവരുന്നു. കാരണം കഴിഞ്ഞ 37 വർഷങ്ങളായി അനാഥരായ 30 പെണ്‍കുട്ടികളെയാണ് അഴുക്കിന്‍റെ വക്കിൽ നിന്നും കൈപിടിച്ചുയർത്തി പുതുജീവിതത്തിൽ എത്തിച്ചിരിക്കുന്നത്. തനിക്ക് 15 വയസ് ഉള്ളപ്പോഴാണ് ചാംഗ്‌മിയാവോ ചൈനയിലെ നിംഗ്ഡുവിലെ ബുദ്ധസന്ന്യാസ സഭയിൽ ചേരുന്നത്.

1980ൽ വഴിയരികിൽ ഉറുന്പരിച്ചു കിടന്ന പെണ്‍കുഞ്ഞിനെ എടുത്ത് വളർത്തിയാണ് തന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വഴിയാത്രക്കാരായ എല്ലാവരും കുഞ്ഞിനെ കാണാത്ത ഭാവത്തിൽ പോകുകയായിരുന്നു. എന്നാൽ ചാംഗ്‌മിയാവോ കുഞ്ഞിനെ സ്വന്തമാക്കാൻ തീരുമാനിച്ചു. അതൊരു തുടക്കമായിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ പിന്നീട് നിരവധി കുട്ടികൾക്കാണ് ജീവിതം നൽകിയത്. അൾക്കാർ തങ്ങൾക്ക് വേണ്ടാത്ത പെണ്‍കുട്ടികളെ ചാംഗ്‌മിയാവോയുടെ മഠത്തിനു മുൻപിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ചാംഗ്‌മിയാവോ ആരെയും വേണ്ടെന്നു വച്ചില്ല. തനിക്കു ലഭിക്കുന്ന കുട്ടികളെ സ്വന്തം പോലെ കണ്ട് സ്നേഹിച്ചു. അവരെ സ്വയംപ്രാപ്തരാക്കാൻ അവർക്ക് വിദ്യാഭ്യാസം നൽകി.

ചാംഗ്‌മിയാവോ വളർത്തിയ കുട്ടികളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരുണ്ട്. ചിലർ അമ്മയുടെ പാത തന്നെ പിന്തുടരുന്നു. അവർ അമ്മയെ പോലെ ബുദ്ധ സന്ന്യാസിയായി മാറി. ഇന്ന് ഈ മഠത്തിലെ ഇരുപതിലധികം കുട്ടികൾ പ്രായപൂർത്തിയായി കഴിഞ്ഞവരാണ്. സ്വന്തമായി ഒരു അനാഥാലയം പടുത്തുയർത്തുക എന്നതാണ് ഇവരുടെ ആഗ്രഹം. കാരണം അങ്ങനെ ഒരു സൗകര്യം ഉണ്ടെങ്കിൽ അനാഥരായ കൂടുതൽ കുട്ടികളെ വളർത്താൻ കഴിയുമല്ലോ. ജനങ്ങളോട് ചാംഗ്‌മിയാവോയ്ക്ക് പറയാൻ ഉള്ളത് ഇതാണ് - മാതാപിതാക്കൾ കുട്ടികളെ ലിംഗത്തിന്‍റെ അടിസ്ഥാനത്തിലും ആരോഗ്യത്തിന്‍റെ അടിസ്ഥാനത്തിലും വേർതിരിക്കരുത്. കുട്ടികളുടെ മനസ് വിഷമിപ്പിക്കുന്നത് മഹാപാപമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.