ഭൂമിക്കു പുറത്തും ജീവനുണ്ട്: പുതിയ തെളിവുകളുമായി നാസ
Thursday, April 20, 2017 3:46 AM IST
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട വാർത്തകൾ എന്നും മനുഷ്യരിൽ കൗതുകമുണർത്താറുണ്ട്. പലപ്പോഴും ഇത്തരം വാർത്തകൾക്ക് ശാസ്ത്രീയമായ അടിത്തറയൊന്നുമുണ്ടാകില്ല. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികൾ എന്നത് ഇപ്പോഴും ഒരു സങ്കല്പം മാത്രമായി അവശേഷിക്കുകയാണ്. എന്നാൽ, അന്യഗ്യഹജീവികൾ ഉണ്ട് എന്ന് വിശ്വസിക്കുന്നതിന് ഒരു പുതിയ കാരണവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ശനിയുടെ ഉപഗ്രഹങ്ങളിൽ ഒന്നായ എൻസിലാഡസിൽ ജീവന്‍റെ സാധ്യതകളുണ്ടെന്നാണ് നാസ പറയുന്നത്.



ശനിയുടെ ഉപഗ്രഹങ്ങളുടെ ഉപരിതലങ്ങളെപ്പറ്റി പഠിക്കുന്ന നാസയുടെ കസീനി എന്ന ബഹിരാകാശപേടകമാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എൻസിലാഡസിന്‍റെ ഉപരിതലത്തിൽ നേരത്തെ ചാലുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ ദേഹത്തെ വരകൾപോലെ കാണപ്പെടുന്ന ഈ ചാലുകൾ ടൈഗർ സ്ട്രൈപ്സ് എന്നാണ് അറിയപ്പെടുന്നത്. ഇവയിൽനിന്ന് നേരിയ തോതിൽ വെള്ളം പുറത്തേക്കുവരുന്നതായി കസീനി കണ്ടെത്തിയെന്ന് നാസ അറിയിച്ചു. ഈ വെള്ളത്തിൽ ധാരാളം ഹൈഡ്രജൻ തന്മാത്രകൾ ഉണ്ട്. മഞ്ഞുപാളികൾ നിറഞ്ഞ എൻസിലാഡസിന്‍റെ ഉപരിതലത്തിനു താഴെ സമുദ്രമുണ്ടാകാനുള്ള സാധ്യതയും കസീനി മുന്നോട്ടുവയ്ക്കുന്നു.

ജീവന്‍റെ നിലനിൽപ്പിന് ആവശ്യമായ മൂലകങ്ങളായ കാർബണിന്‍റെയും ഹൈട്രജന്‍റെയും നൈട്രജന്‍റെയും ഫോസ്ഫറസിന്‍റെയും സൾഫറിന്‍റെയും സാന്നിധ്യം ശനിയുടെ ഈ ഉപഗ്രഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇവിടെ ജീവനുണ്ടാകുവാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് നാസ പറയുന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.