മമ്മൂട്ടിയുടെ പരോൾ: നായിക മിയ
Wednesday, June 21, 2017 3:12 AM IST
പരസ്യ സംവിധായകൻ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ മിയ നായികയാകുന്നു. ജയിൽ കേന്ദ്രീകരിച്ചുള്ള റിയലിസ്റ്റിക് ത്രില്ലർ സ്വഭാവമുള്ള സിനിമയ്ക്കു പരോൾ എന്നാണു പേരിട്ടിരിക്കുന്നത്.

അജിത് പൂജപ്പുരയാണു തിരക്കഥ. ബംഗളൂരുവിനു പുറമേ കേരളത്തിലും സിനിമ ചിത്രീകരിക്കും. ജയിൽ സീക്വൻസുകളാണു ബംഗളൂരുവിൽ ചിത്രീകരിക്കുന്നത്. ആന്‍റണി ഡിക്രൂസ് എന്‍റർടെയ്ൻമെന്‍റിന്‍റെയും ജെ.ജെ പ്രൊഡക‌്ഷൻസിന്‍റെയും ബാനറിൽ ജൂഡ് സുധീറും ജൂബി നൈനാനും ചേർന്നാണു നിർമാണം.

മിയയെക്കൂടാതെ മറ്റൊരു നായികയും ചിത്രത്തിലുണ്ടെന്നാണു സൂചന. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ പരസ്യചിത്രങ്ങൾ മമ്മൂട്ടിയെ വച്ചു സംവിധാനം ചെയ്തിട്ടുള്ളയാളാണു ശരത് സന്ദിത്. ദ ഗ്രേറ്റ് ഫാദർ, സ്ട്രീറ്റ് ലൈറ്റ് എന്നിവയ്ക്കു പിന്നാലെ മമ്മൂട്ടി നായകനാകുന്ന ത്രില്ലർ എന്ന പ്രത്യേകതയും പരോളിനുണ്ട്. ആക‌്ഷൻ ഹീറോ ബിജു ഫെയിം അരിസ്റ്റോ സുരേഷ് ലൊക്കേഷനിൽ ആലപിച്ച പരോൾ കാലം എന്ന പാട്ടിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിനു പേര് നല്കിയത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.