പതിനാറാം വയസിൽ ഗവർണറാകാനുറച്ച് അമേരിക്കൻ വിദ്യാർഥി
Saturday, August 12, 2017 11:14 PM IST
തന്‍റെ കൂട്ടുകാരെല്ലാം മോബൈൽ ഗെയിമുകളിൽ സമയം ചെലവിടുന്പോൾ വലിയ രാഷ്‌ട്രീയ കണക്കുകൂട്ടലുകളിലാണ് ജാക് ബെർഗെൻസൻ എന്ന അമേരിക്കൻ വിദ്യാർഥി. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ സംസ്ഥാനമായ കൻസാസിലെ ഗവർണർസ്ഥാനത്തേക്കു മത്സരിക്കുമെന്നാണ് ഈ പതിനാറുകാരൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ജാക്കിന്‍റെ ആഗ്രഹം തമാശയാണെന്നാണ് ആദ്യം വീട്ടുകാരും അധ്യാപകരുമെല്ലാം കരുതിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശക്തമായ പ്രചാരണപരിപാടികൾ ജാക് സംഘടിപ്പിക്കുന്നതു കണ്ടതോടെയാണു സംഗതി സീരിയസാണെന്ന് അവർക്കു ബോധ്യ മായത്.

കഴിഞ്ഞ ദിവസം ഹാസ്യ ടിവി പരിപാടിയായ ജിമ്മി കിമ്മിലും ജാക് അതിഥിയായി എത്തിയതോടെ രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ഹൈസ്കൂൾ വിദ്യാർഥി. "കുട്ടികൾക്കും രാഷ്‌ട്രീയത്തിൽ പങ്കാളിത്തം വേണം അതാണ് ലക്ഷ്യം’ - ജാക് പറയുന്നു. വോട്ടവകാശത്തിനുള്ള പ്രായമായില്ലെങ്കിലും ജാക്കിനു ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്നതിനു വിലക്കില്ലെന്നാണു കനാസ് സിറ്റി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തത്.
കൻസാസിലെ തെരഞ്ഞെടുപ്പു ചട്ടങ്ങളിൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ പ്രായപരിധിയൊന്നും വയ്ക്കാത്തതാണത്രേ കാരണം. എന്തായാലും ഗവർണറാകാനുറച്ചുതന്നെയാണ് ജാക്.

താൻ ഗവർണറായാൽ സംസ്ഥാനത്തെ ആരോഗ്യനയത്തിൽ സമഗ്ര പരിഷ്കാരം നടത്തുമെന്നും അധ്യാപകരുടെ വേതനം കൂട്ടുമെന്നുമാണ് ജാക് അവകാശപ്പെടുന്നത്. ഡെമോക്രാറ്റിക് എന്ന പേരിൽ ജാക് ആരംഭിച്ച ഫേസ്ബുക്ക് പേജിനു ലക്ഷക്കണക്കിനു ഫോളേവേഴ്സിനെയാണു ലഭിച്ചിരിക്കുന്നത്. ഈ പിന്തുണയെല്ലാം അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലും നേടാനാകുമെന്നാണു പയ്യന്‍റെ കണക്കൂകൂട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.