പ്രസിഡന്‍റുമായി സാമ്യമുണ്ടെങ്കിൽ യാദൃച്ഛികം മാത്രം...!
Wednesday, August 16, 2017 1:37 AM IST
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായാണ് അമേരിക്കയെ കാണുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ ഭരണാധികാരിയെ പരിഹസിക്കാൻ ആരുമൊന്ന് പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങളാകെ മാറിമറിഞ്ഞിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ പരിഹാസമേറ്റുവാങ്ങുന്ന ലോകനേതാക്കളിൽ ഒരാളാണ് ഡോണൾഡ് ട്രംപ്. സ്വന്തം രാജ്യത്തുതന്നെയാണ് അദ്ദേഹത്തിന് കൂടുതൽ വിമർശകരുള്ളത്.

ട്രംപിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന് കോഴിയുടെ രൂപം നൽകിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇപ്പോൾ ഇതൊരു ട്രൻഡ് ആയി മാറിയിരിക്കുകയാണ്. ട്രംപ് പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്‍റെ രൂപത്തോട് സാമ്യമുള്ള രൂപങ്ങൾ ഒരുക്കിവച്ചാണ് ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്നത്.




ഇത്തരത്തിൽ പ്രസിഡന്‍റാകുന്നതിനുമുന്പ് ട്രംപ് താമസിച്ചിരുന്ന ട്രംപ് ടവറിനുമുന്നിൽ സ്ഥാപിച്ച ഒരു ബലൂണാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ട്രംപുമായി രൂപസാദൃശ്യമുള്ള ഒരു എലി ബലൂണ്‍.

അടുത്ത ദിവസം ട്രംപ് ഇവിടം സന്ദർശിക്കാനിരിക്കെയാണ് 15 അടി ഉയരമുള്ള ഈ ബലൂണ്‍ ഇവിടെ സ്ഥാപിച്ചത്. ട്രംപിന്‍റെ മുഖച്ഛായയും ഹെയർസ്റ്റൈലുമൊക്കെയുള്ള എലിയുടെ അരയിൽ ഒരു റഷ്യൻ പതാകയും കെട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.