2,000 ടണ്‍ ഭാരമുള്ള മന്ദിരം തള്ളി നീക്കി; കിടിലൻ വീഡിയോ
Wednesday, September 20, 2017 4:03 AM IST
സന്ദർശകരുടെ തിരക്കുമൂലമുള്ള അപകടാവസ്ഥ മുൻകൂട്ടി കണ്ട് 2000 ടണ്‍ ഭാരമുള്ള പൗരാണിക ഹാൾ അധികൃതർ തള്ളിനീക്കി! ചൈനയിലെ ഷാങ്ഹായിയിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജേഡ് ബുദ്ധക്ഷേത്രത്തിന്‍റെ പ്രവേശന മന്ദിരമാണ് 100 കണക്കിന് ആളുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെ തള്ളിമാറ്റിയത്.

ബുദ്ധക്ഷേത്രം സന്ദർശിക്കാനെത്തുന്നവരെയെല്ലാം ഉൾക്കൊള്ളാൻ മാത്രമുള്ള സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് പ്രവേശന മന്ദിരം, ക്ഷേത്രത്തിനു അടുത്തുതന്നെയുള്ള മറ്റൊരു ഭാഗത്തേക്കു മാറ്റിയത്. ഇതോടെ ജനത്തിരക്കു നിയന്ത്രിക്കാനും അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും അധികൃതർക്കായി.

1882ലാണ് ജേഡ് ബുദ്ധക്ഷേത്രം പണികഴിപ്പിക്കുന്നത്. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി നിർമിച്ചെടുത്ത ക്ഷേത്രഭാഗങ്ങൾ ആയിരക്കണക്കിനു ആളുകളുടെ സഹായത്തോടെ ഇപ്പോൾ സ്ഥിതിചെയ്യുന്ന ഭാഗത്തു സംയോജിപ്പിക്കുകയായിരുന്നു. ബുദ്ധമതപ്രകാരമുള്ള പ്രത്യേക ചടങ്ങുകൾക്കു ശേഷമാണ് മന്ദിരം തള്ളിനീക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.