ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്
Friday, February 9, 2018 12:12 PM IST
ഒതുക്കം വന്ന അരക്കെട്ടിനെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും.അത് അതിരുകടന്നാൽ കാണുന്നവർക്ക് അഭംഗിയായാണ് തോന്നുക. എന്നാൽ ആ രൂപത്തെ അതിയായി സ്നേഹിക്കുകയാണ് കാലിഫോർണിയ സ്വദേശിനിയായ ഡയാന റിങ്കോ എന്ന മുപ്പത്തിയൊന്പതുകാരി.

നേവിയിൽ ഷെഫായി ജോലി ചെയുന്ന ഇവർക്ക് മൂന്നുവർഷങ്ങൾക്കു മുന്പ് ഇരട്ട കുട്ടികൾ ജനിച്ചതിനു ശേഷം ശരീര ഭാരം വർദ്ധിച്ചിരുന്നു. തുടർന്നാണ് ഡയാന വണ്ണം കുറയ്ക്കുന്നതിനു വേണ്ടി ആദ്യമായി കോർസെറ്റ് എന്ന പേരിലറിയപ്പെടുന്ന വയർ കുറയ്ക്കുന്ന ബെൽറ്റ് ധരിക്കാൻ ആരംഭിച്ചത്.


ദിവസേന ഇരുപത്തി മൂന്നു മണിക്കൂറാണ് ഡയാന കോർസെറ്റ് ധരിക്കുന്നത്. ഇതിന്‍റെ ഫലമായി പ്രസവശേഷം ഇരുപത്തിയൊന്പത് ഇഞ്ച് ഉണ്ടായിരുന്ന ഇവരുടെ അരവണ്ണം ഇപ്പോൾ പതിനെട്ട് ആയി മാറിയിരിക്കുകയാണ്. കുളിക്കുന്പോഴും വ്യായാമം ചെയുന്പോഴും മാത്രമാണ് ഡയാന കോർസെറ്റ് അഴിച്ചുവെയ്ക്കുന്നത്. ഇത്തരത്തിൽ ഏകദേശം നാൽപ്പത്തയഞ്ച് കോർസെറ്റുകളുടെ ശേഖരം ഇവരുടെ പക്കൽ ഉണ്ട്.

ഇപ്പോൾ കോർസെറ്റ് ധരിക്കാതെ തനിക്ക് ഇരിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ഇവരുടെ അരവണ്ണം അമിതമായി കുറയുന്നതിനെ കുറിച്ച് നേവി ഉദ്യോഗസ്ഥനായ ഇവരുടെ ഭർത്താവിന് അമിതമായ ആശങ്കയായിരുന്നു. അമിതമായി കോർസെറ്റ് ഉപയോഗിച്ചാൽ ശ്വാസകോശം, കരൾ, വാരിയെല്ല്, ഗർഭപാത്രം, അടിവയർ എന്നിവയ്ക്ക് ദോഷകരമായി ബാധിക്കാറുണ്ട്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും തനിക്ക് പഴയ രീതിയിലേക്കു മടങ്ങി പോകെണ്ടന്നാണ് ഡയാന പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.