ചുമടൊഴിഞ്ഞ് ഒരു ദിനം!
Wednesday, March 7, 2018 9:17 AM IST
ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷനു കീഴിലെ സ്കൂളുകളിൽ ഇനി ആഴ്ചയിലൊന്ന് "ബാഗ് ഇല്ലാ ദിനം'. വിദ്യാർഥികൾക്കു പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനായാണ് ആഴ്ചയിലൊരുദിവസം മാറ്റിവയ്ക്കുന്നത്. അന്നേദിവസം പാഠ്യവിഷയങ്ങൾ പഠിപ്പിക്കില്ലെന്നും കുട്ടികൾ പുസ്തകങ്ങളും നോട്ടുബുക്കുകളും ബാഗിലാക്കി കൊണ്ടു വരേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

ക്വിസ് മത്സരങ്ങൾ, കലാപരിപടികൾ, കായിക ഇനങ്ങളിലുള്ള പരിശീലനം, പ്രവൃത്തിപരിചയമേള തുടങ്ങിയ പരിപാടികൾ ബാഗില്ലാ ദിനത്തിൽ സ്കൂളുകളിൽ അരങ്ങേറും. പഠനഭാരം കുറയ്ക്കുന്നതിനും വിദ്യാർഥികളെ ബഹുമുഖ പ്രതിഭകളാക്കുന്നതിനുമാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചതെന്നു ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ കമൽ ദജീത് സെഹ്റാവത് പറഞ്ഞു.

581 സ്കൂളുകളാണ് കോർപറേഷനു കീഴിലുള്ളത്. മൂന്നു ലക്ഷം വിദ്യാർഥികൾ ഈ സ്കൂളുകളിലായി പഠിക്കുന്നു. ദക്ഷിണ ഡൽഹി കോർപറേഷന്‍റെ ചുവടുപിടിച്ച് ഡൽഹിയിലെ മറ്റു കോർപറേഷനുകളും"ബാഗ് ഇല്ലാ ദിനം' നടപ്പാക്കാനൊരുങ്ങുകയാണെന്നാണ് കേൾവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.