പോലീസ് യൂണിഫോമിൽ പതിനാലുകാരന്‍റെ "ചീപ്പ് ഷൈനിംഗ്' ; ഒടുവിൽ സംഭവിച്ചത്....
Saturday, March 10, 2018 2:09 PM IST
പോലീസ് വേഷം കെട്ടി ജനങ്ങളെ കബളിപ്പിച്ച പതിനാലുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയായിലാണ് സംഭവം. ചുമലയും നീലയും നിറമുള്ള എമർജൻസി ലൈറ്റ് പിടിപ്പിച്ച വാഹനത്തിൽ പോലീസ് യൂണിഫോം ധരിച്ചായിരുന്നു ഈ കുട്ടി വന്നത്.

വഴിയിൽ കൂടി വന്ന വാഹനം കൈകാണിച്ചതിനു ശേഷം അതിനുള്ളിലുണ്ടായിരുന്ന യുവതിക്ക് നിർദ്ദേശം നൽകിയ ഈ കുട്ടി സമീപത്ത് കുറച്ച് വീടുകളിലും ചെന്നിരുന്നു. അത്തരത്തിൽ ഈ കുട്ടി കയറി ചെന്ന ഒരു വീട്ടിലെ ഗൃഹനാഥൻ കുട്ടിയെ വീടിനുള്ളിലെ മുറിയിൽ പൂട്ടിയതിനു ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസിന്‍റെ വേഷവിധാനങ്ങൾ വാങ്ങിക്കുവാൻ ഈ കുട്ടി ധാരാളം പണം ചിലവാക്കിയെന്ന് അധികൃതർ അറിയിച്ചു. അതെല്ലാം ഈ കുട്ടിയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയും ചെയ്തന്ന് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.