സഹോദരനോട് അസൂയ മൂത്താൽ ഇങ്ങനെ ചെയ്യാമോ..!
Saturday, November 18, 2017 11:45 PM IST
പൊതുവെ ഏവരും ഏറ്റവുമധികം വിശ്വസിക്കുന്നത് തങ്ങളുടെ കൂടെപ്പിറപ്പുകളെയാണ്. സഹോദരങ്ങൾക്കുവേണ്ടി എന്തിനും ഏതിനും ഒപ്പം നിൽക്കാൻ ആർക്കും മടിയുമുണ്ടാവില്ല. എന്നാൽ, പരസ്പരം കണ്ടുകൂടാത്ത സഹോദരങ്ങളും വിരളമല്ല. അത്തരത്തിലൊരു വഴക്കിന്‍റെ കഥയാണ് ബെയ്റൂട്ടിലെ സഹോദരന്മാരുടേത്. മെഡിറ്ററേനിയൻ കടലിലെ കാഴ്ചകൾ കണ്ട് രസിക്കാവുന്ന വീടുണ്ടാ യിരുന്ന ജ്യേഷ്ഠന് ഒരുഗ്രൻ പണിയാണ് അനുജൻ നല്കിയത്. താൻ ഇനി കടലു കാണണ്ട എന്ന രീതിയിൽ ജ്യേഷ്ഠന്‍റെ വീടിനുമുന്നിൽ ഒരു കെട്ടിടം നിർമിച്ചു, അതും 1954ൽ. 

അസൂയയുടെ കെട്ടിടം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 14 മീറ്റർ ഉയരവും ഒരു മീറ്ററിൽ താഴെ വീതിയുമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വാസയോഗ്യമായ ആദ്യ ഭവനം എന്ന ഖ്യാതി നേടിയെടുത്തു. ഒരു കപ്പലിന്‍റെ രൂപമുള്ള കെട്ടിടത്തിന്‍റെ രണ്ടു ഭിത്തികൾ തമ്മിലുള്ള ഉള്ളകലം 60 സെന്‍റീമീറ്ററേയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.