ശവമടക്കും ആഡംബരമായിക്കോട്ടെ... ശവപ്പെട്ടിക്കു പകരം ബിഎംഡബ്ല്യു കാർ!
Friday, June 15, 2018 9:14 AM IST
പണം അധികമുള്ളവരുടെ വിക്രിയകൾ അവസാനിക്കുന്നില്ല. അച്ഛന്‍റെ മൃതശരീരം അടക്കം ചെയ്യാൻ ശവപ്പെട്ടിക്കുപകരം പുതിയ ബിഎംഡബ്ല്യുകാർ ഉപയോഗിച്ച മകനാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ ചർച്ചാകേന്ദ്രം. ആഫ്രിക്കൻ രാജ്യമായ നൈജീരയയിലാണു സംഭവം.

നൈജീരിയ അവികസിത രാജ്യങ്ങളുടെ നിരയിലാണ് ഉൾപ്പെടുന്നതെങ്കിലും അതിസന്പന്നർ ഇവിടെയുമുണ്ടെന്നുള്ളതാണു വസ്തുത. അസുബുയിക് എന്ന യുവാവാണ് ബിഎംഡബ്ല്യു എക്സ് 5 മോഡൽ കാറിൽ തന്‍റെ അച്ഛനു വേറിട്ട അന്ത്യയാത്രയൊരുക്കി വിവാദത്തിലായിരിക്കുന്നത്.

ഏകദേശം 90,000 യുഎസ് ഡോളർ ആണ് ഈ കാറിന്‍റെ വില. മൃതശരീരം കാറിലാക്കി കുഴിച്ചുമൂടുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആഡംബര കാറിൽ അച്ഛന് അന്ത്യയാത്രയൊരുക്കിയ മകന്‍റെ സ്നേഹത്തെ പ്രകീർത്തിക്കാൻ ചിലർ സോഷ്യൽ മിഡിയയിൽ എത്തിയെങ്കിലും യുവാവിനെ ചീത്ത വിളിച്ചവരാണു കൂടുതൽ.

കാറിനു ചെലവാക്കിയ പണമുപയോഗിച്ച് ആ ഗ്രാമത്തിലുള്ളവർക്കു ഭക്ഷണം നൽകാമായിരുന്നില്ലേയെന്നാണ് വിമർശകരുടെ ചോദ്യം. എന്തായാലും "അച്ഛന്‍റെ മോൻ’ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. മുന്നു വർഷം മുന്പ് മറ്റൊരു മകൻ തന്‍റെ അമ്മയെ അടക്കം ചെയ്യാൻ ഹമ്മർ കാറുപയോഗിച്ച സംഭവവും നൈജീരിയയിലുണ്ടായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.