ആ ഫോട്ടോ കണ്ടപ്പോൾ യീ ശരിക്കും അദ്ഭുതപ്പെട്ടുപോയി
Thursday, March 15, 2018 10:53 AM IST
ആറു വർഷം മുന്പാണ് ചൈനക്കാരായ സ്യൂവും യീയും കണ്ടുമുട്ടുന്നത്. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയും കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇതൊക്കെ സാധാരണ നടക്കുന്ന സംഭവങ്ങളാണ്.

എന്നാൽ കഴിഞ്ഞ ദിവസം സ്യൂവിന്‍റെ പഴയ ആൽബത്തിൽനിന്ന് കിട്ടിയ ചിത്രം ഇവരുടെ ജീവിതത്തിൽ ഒരു ട്വിസ്റ്റാണ് സമ്മാനിച്ചത്. ഭർത്താവ് യീയാണ് ഭാര്യയുടെ ആ പഴയ ചിത്രം കണ്ടെടുത്തത്. ചൈനയിലുള്ള ഒരു ചുവന്ന സ്മാരകത്തിന്‍റെ മുന്പിൽ സ്യൂ ഇരിക്കുന്നതായാണ് ഫോട്ടോ.

എന്നാൽ, സ്യൂവിന്‍റെ പുറകിൽ ചിത്രമെടുക്കുന്നതൊന്നുമറിയാതെ സ്മാരകത്തിന്‍റെ ഭംഗി ആസ്വദിച്ചു നിൽക്കുന്നയാളെക്കണ്ട് യീ ഞെട്ടി. അത് മറ്റാരുമായിരുന്നില്ല-താൻ തന്നെ ആയിരുന്നു.ഭാര്യയോട് ചോദിച്ചപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി. 18 വർഷം മുന്പ് സ്യൂ ആ സ്മാരകം സന്ദർശിച്ചപ്പോൾ എടുത്തതായിരുന്നു ചിത്രം.

എന്നാൽ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുള്ള ആ ചെറുപ്പക്കാരനെ സ്യൂ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. തന്‍റെ അമ്മയ്ക്കൊപ്പമാണ് സ്യൂ 2000ൽ മൈ ഫോർത്ത് സ്ക്വയർ എന്നറിയപ്പെടുന്ന ക്വിൻഡാവോയിലെ സ്മാരകം സന്ദർശിക്കുന്നത്. അന്ന് യാത്ര ചെയ്യാൻ തീരെ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന അമ്മയ്ക്ക് മറ്റാരും കൂട്ടില്ലാത്തതിനാൽ കൂടെ പോകുകയായിരുന്നു.

യീയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അമ്മയ്ക്ക് പോകാൻ ബുക്ക് ചെയ്തിരുന്ന ടൂർ പാക്കേജിന് അമ്മയ്ക്ക് പോകാൻ കഴിയാതെ വന്നപ്പോൾ അവസാന നിമിഷമാണ് യീ യാത്രയ്ക്കിറങ്ങിയത്. എന്നാൽ, ഇപ്പോൾ ഇരുവരും ഈ യാത്രയ്ക്കിറങ്ങിയതിൽ സന്തുഷ്ടരാണ്.

18 വർഷം മുന്പുതന്നെ തങ്ങൾ കണ്ടിരുന്നെന്നും ഒരേ ഫ്രെയ്മിൽ വന്നിരുന്നെന്നും അറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പം ആ ചുവന്ന സ്മാരകം വീണ്ടും സന്ദർശിക്കാൻ ഒരുങ്ങുകയാണ് അവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.