വിവാഹസമ്മാനം വേണ്ട; പണം ജീവകാരുണ്യ സംഘടനയ്ക്ക്
Wednesday, April 11, 2018 9:29 AM IST
വിവാഹസമ്മാനത്തിനു പകരം സന്നദ്ധപ്രവർത്തനത്തിനു സംഭാവന നല്കിയാൽ മതിയെന്ന്, ഈ മാസം 19നു വിൻഡ്സറിൽ വിവാഹിതരാകുന്ന ബ്രിട്ടനിലെ ഹാരി രാജകുമാരനും പ്രതിശ്രുതവധു മേഗൻ മാർക്കിളും. ചേരിനിവാസികൾക്കായി പ്രവർത്തിക്കുന്ന മുംബൈയിലെ മന്യ മഹിളാ ഫൗണ്ടേഷൻ ഉൾപ്പെടെ എട്ടു സംഘടനകൾക്കാണു ഹാരിയുടെയും മേഗന്‍റെയും സഹായം ലഭിക്കുക.

കഴിഞ്ഞവർഷം മുംബൈയിലെ ഫൗണ്ടേഷൻ ഓഫീസ് സന്ദർശിച്ചു മനസിലാക്കിയ കാര്യങ്ങൾ മേഗൻ ടൈം മാഗസിനിലെ വായനക്കാരുമായി പങ്കുവച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധസംഘടനകളുമായി രാജകീയദന്പതികൾക്ക് ഔപചാരികബന്ധമുണ്ടായിരിക്കില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം തിങ്കളാഴ്ച അറിയിച്ചിരുന്നു.

കായികം, സാമൂഹ്യസേവനം സ്ത്രീശാക്തീകരണം, ഭവനനിർമാണം, എയ്ഡ്സ് പ്രതിരോധം, സായുധസേനകൾ തുടങ്ങി ദന്പതികൾക്ക് താത്പര്യമുള്ള മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളെയാണ് സഹായത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.