ഇംഗ്ലീഷ് ചരിത്രത്തിൽ ഇടംനേടിയ തലപ്പാവ്
Monday, June 11, 2018 4:06 PM IST
തലപ്പാവണിഞ്ഞ സിക്ക് പട്ടാളക്കാരൻ യുകെ ചരിത്രത്തിൽ ഇടംനേടി താരമായി. ബ്രിട്ടീഷ് രാജ്ഞിയുടെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് കരടിത്തൊപ്പി അണിഞ്ഞ് ചുവന്ന യൂണിഫോം ധരിച്ച് പരേഡിൽ പങ്കെടുത്ത പട്ടാളക്കാരുടെ ഇടയിൽ തലപ്പാവ് ധരിച്ച പട്ടാളക്കാരൻ ശ്രദ്ധാകേന്ദ്രമായി. ടർബൻ അണിഞ്ഞ് ഗാർഡ്സ്മാൻ ആയ ചരൺപ്രീത് സിംഗ് ലാൽ പങ്കെടുത്തതാണ് ലോകശ്രദ്ധ ആകർഷിച്ചത്.



ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ടർബൻ ധരിച്ച് ഒരു പട്ടാളക്കാൻ ബ്രിട്ടീഷ് സൈന്യത്തിന്‍റെ പരേഡിൽ പങ്കെടുക്കുന്നത്. പഞ്ചാബിൽ ജനിച്ച ലാൽ ചെറുപ്രായത്തിൽത്തന്നെ യുകെയിലേക്കു കുടിയേറിയതാണ്. 2016 ജനുവരിയിലാണ് അദ്ദേഹം ബ്രിട്ടീഷ് ആർമിയുടെ ഭാഗമായത്.



എലിസബത്ത് രാജ്ഞിയുടെ 92-ാം ജന്മദിനാഘോഷച്ചടങ്ങിന് ആയിരത്തിലധികം പട്ടാളക്കാർ ഭാഗമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിറമുള്ള യൂണിഫോം ധരിച്ച പട്ടാളക്കാർ എന്നും കൊട്ടാരത്തിനുമുന്നിൽ പരേഡ് നടത്താറുണ്ടായിരുന്നു. ഇതുകൂടാതെ അധികാരസ്ഥാനത്തുള്ളവരുടെ ജന്മദിനത്തിൽ പ്രത്യേക പരേഡ് നടത്താൻ 1748ൽ തീരുമാനമെടുക്കുകയും ചെയ്തു. ഇതാണ് ഇന്നും തുടർന്നുപോരുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.