ആനകളുടെ ജീവൻ രക്ഷിക്കാൻ ഈച്ചവിദ്യ!
Saturday, May 12, 2018 9:05 AM IST
വനമേഖലയിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കുകൾ പലപ്പോഴും കാട്ടാനകളുടെ കുരുതിക്കളമായി മാറാറുണ്ട്. എന്നാലിപ്പോൾ ഈ പ്രശ്നത്തിനു ലളിതമായ പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ വടക്കുകിഴക്കൻ വിഭാഗം.

ആനകൾക്കു പേടിയുള്ള തേനീച്ചകളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണമാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിൻ വരുന്നതിനു നിശ്ചിത സമയം മുന്പ് ട്രാക്കുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ യന്ത്രം പ്രവർത്തിച്ചാൽ ആനകൾ കാടിനുള്ളിലേക്ക് ഓടിപ്പോകുമത്രേ.

ആറു മാസം മുന്പ് പല സ്ഥലങ്ങളിലും ഈ യന്ത്രം സ്ഥാപിച്ചെന്നും പരീക്ഷണം ഏറെ വിജയമാണെന്നും വടക്കുകിഴക്കൻ റെയിൽവേ വിഭാഗം ജനറൽ മാനേജർ ലോകേഷ് നാരായണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.