ശുദ്ധവായു വില്പനയ്ക്ക്..! ഓൺലൈൻ സ്റ്റാർട്ടപ്പുമായി യുവതികൾ
Wednesday, October 4, 2017 1:02 AM IST
മലിനീകരണമില്ലാത്ത, കുളിരുറവകൾ ഉത്ഭവമെടുക്കുന്ന, പർവതമടക്കുകളിലെ ശുദ്ധവായു വില്പനയ്ക്ക്... ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യണം... ചൈനീസ് നവമാധ്യമങ്ങളിൽ വൈറലായ പരസ്യവാചകമാണിത്. സംഭവം ആരുടെയെങ്കിലും ഭാവനയാണെന്നു കരുതിയെങ്കിൽ തെറ്റി. ചൈനയിലെ സിന്നിംഗിലുള്ള രണ്ടു സഹോദരിമാരാണ് ശുദ്ധവായു വില്പനയ്ക്കായി ഓണ്‍ലൈൻ സ്റ്റാർട്ടപ് ആരംഭിച്ചിരിക്കുന്നത്. ടിബറ്റൻ പീഠഭൂമിയിലെ വായുവാണ് ഇവർ പ്ലാസ്റ്റിക് ബാഗിലാക്കി വിൽക്കുന്നത്.



ഓണ്‍ലൈനായാണ് ആവശ്യക്കാർ ഇടപാടുകൾ നടത്തേണ്ടത്. വായു ശേഖരിക്കുന്ന രീതിയുംമറ്റും വിശദമാക്കുന്ന വീഡിയോ ഇവർ പുറത്തുവിട്ടിട്ടുണ്ട്. ശുദ്ധവായു നിറച്ച ഒരു ബാഗിന് 15 യുവാനാണ് വില. ഏകദേശം 150 രൂപ. ഇതിനോടകം 100 ബാഗുകൾ വിറ്റുപോയതായി ഈ സഹോദരിമാർ പറയുന്നു. എന്നാൽ, ഇവർക്കെതിരേ വിമർശനവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്നത് പ്രകൃതിയെ കൂടുതൽ മലിനമാക്കും എന്നാണ് ഇക്കൂട്ടരുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.