പത്തുവർഷങ്ങളായി തലമുടി കറുപ്പിച്ചുകൊണ്ടിരുന്ന അന്പതുകാരിക്ക് കരൾവീക്കം
Tuesday, March 13, 2018 2:50 PM IST
വർഷങ്ങളായി ഡൈ ഉപയോഗിച്ച് തലമുടി കറുപ്പിച്ച അന്പതുകാരിക്ക് കരൾ വീക്കം. ചൈനയിലെ ഹെർബിനിലാണ് സംഭവം. ഇവർക്ക് മുപ്പതു വയസുള്ളപ്പോഴാണ് ആദ്യമായി തലയിൽ നരച്ച മുടി പ്രത്യക്ഷപ്പെട്ടത്. സംഭവം കാര്യമാക്കാതിരുന്ന ഇവർ നരച്ച മുടികൾ തെരഞ്ഞു പിടിച്ച് പറിച്ചു കളയുകയും ചെയ്തു. വർഷങ്ങൾ കൊഴിഞ്ഞു വീണു. ഇവർക്ക് നാൽപ്പതു വയസായപ്പോൾ നരച്ച മുടികൾ വീണ്ടും ധാരളമായി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. നെറ്റിയുടെ ഇരുവശവുമാണ് ഇത് കൂടുതലായി കാണപ്പെട്ടത്.

ഒട്ടും വൈകാതെ ഇവർ മറ്റെല്ലാ സ്ത്രീകളും ചെയ്യുന്നതു പോലെ തലമുടി കറുപ്പിക്കുവാൻ ആരംഭിച്ചു. കഴിഞ്ഞ പത്തുവർഷങ്ങളായി എല്ലാ മാസവും തലമുടി കറുപ്പിക്കുന്ന ഇവർ കഴിഞ്ഞ ദിവസം വീടിനുള്ളിലെ നട കയറി ബെഡ്റൂമിനുള്ളിലേക്കു പോയപ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. പെട്ടന്ന് സമീപത്ത് വന്ന ഭർത്താവ് ഇവരുടെ ത്വക്കിന്‍റെ നിറം മഞ്ഞയായി മാറുന്നതും ശ്രദ്ധിച്ചു. ഉടൻ തന്നെ അദ്ദേഹം ഇവരുമായി ആശുപത്രിയിലേക്കു കുതിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ ശരീരത്തിലെ ബിലിറുബിന്‍റെ അളവ് വളരെയധികം കുറഞ്ഞതായി കണ്ടെത്തിയത്. മദ്യപിക്കുന്ന വ്യക്തിയാണോ ഇവർ എന്നതുൾപ്പടെ കരൾ രോഗം വരുവാൻ സാധ്യതയുള്ള വിവിധ തരത്തിലുള്ള ശീലങ്ങളെപ്പറ്റി ഡോക്ടർമാർ ഇവരോട് ചോദ്യമുന്നയിച്ചു. എന്നാൽ ഇത്തരം ശീലങ്ങളൊന്നുമില്ലാതിരുന്ന ഇവരുടെ മറുപടി ഡോക്ടർമാരെ വീണ്ടും കുഴക്കുകയായിരുന്നു. തുടർന്ന് ഇവരോട് സംസാരിക്കുന്നതിനിടയിലാണ് കഴിഞ്ഞ പത്ത് വർഷങ്ങളായി തലമുടി കറുപ്പിക്കുന്ന തന്‍റെ ശീലത്തെക്കുറിച്ച് ഇവർ ഡോക്ടർമാരോട് പറഞ്ഞത്.

കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയ ഡോക്ടർമാർ ഈ തലമുടി കറുപ്പിക്കുന്ന മരുന്നിലെ കെമിക്കൽസ് ആണ് ഇവരുടെ പ്രശ്നത്തിന് കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായി ഇരുപത് ദിവസങ്ങൾ നടത്തിയ ചികിത്സയിൽ ഇവരുടെ ആരോഗ്യ നില ഭേദപ്പെടുകയായിരുന്നു. എന്നാൽ ഈ കെമിക്കലുകൾ ഇവരുടെ ശരീരത്തിന് നൽകിയ പ്രശ്നങ്ങൾ പൂർണായി ഭേദമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ ഇവരിൽ കാൻസർ ബാധിക്കുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നും പറഞ്ഞു.

യാതൊരു കാരണവശാലും ആരും സ്ഥിരമായി തലമുടി കറുപ്പിക്കരുതെന്നും ഈ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും കാൻസർ പോലുള്ള മാരക രോഗങ്ങൾ ഇതുപയോഗിച്ചാൽ ബാധിക്കുമെന്നും ഇവരെ പരിശോധിച്ച ഡോക്ടർ ഫു ലിജ്വാൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.