മൺമറഞ്ഞ അർമേനിയക്കാരൻ സൃഷ്ടിച്ച ഭൂഗർഭ ക്ഷേത്രം
Saturday, July 7, 2018 9:44 AM IST
“അദ്ദേഹം ഒരു സ്വപ്നജീവിയായിരുന്നു. സ്വപ്നത്തിൽ ലഭിച്ച വെളിപാടുകൾ അനുസരിച്ചാണ് അദ്ദേഹം ഈ ക്ഷേത്രം തുരന്നത്’’. മണ്ണിനടിയിൽ‌ കിലോമീറ്റർ നീളമുളള ക്ഷേത്രം ഒറ്റയ്ക്കു പണിത അർമേനിയക്കാരൻ ലിവോൺ കെല്യാണിനെ അദ്ദേഹത്തിന്‍റെ ഭാര്യ തോസിയ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.

28വർഷം വർഷംകൊണ്ട് ലിവോൺ അർമേനിയയിലെ കൊട്യെകിൽ, തന്‍റെ വീടിന്‍റെ അടിയിലായി പണിത ക്ഷേത്രം അടുത്തിടെയാണ് സന്ദർശകർക്കു തുറന്നു കൊടുത്തത്. ലിവോൺ മരിച്ച് 10 വർഷങ്ങൾക്കു ശേഷം.

ഭർത്താവിന്‍റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ കല്യാണി സന്ദർശകരുടെ വരവും മറ്റും തന്‍റെ ഏകാന്തത  നശിപ്പിക്കുമല്ലോ എന്നു കരുതിയായിരുന്നു ഇക്കാലമത്രയും ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കാതിരുന്നത്. എന്നാൽ, ഭർത്താവിന്‍റെ കരവിരുത് ആരും അറിയാതെ പോകരുന്നതെന്ന ചിന്ത മനസിലുദിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. ഇന്നിപ്പോൾ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ലിവോണിന്‍റെയും തോസിയയുടെയും വീട്.

ആഴങ്ങളിലെ അദ്ഭുതം

280 ചതുരശ്ര മീറ്റർ വ്യാസമുളള ഭൂഗർഭക്ഷേത്രം ഭൂനിരപ്പിൽനിന്ന് 20 മീറ്റർ താഴെ സ്ഥിതി ചെയ്യുന്നു. അനേകം ഇടുങ്ങിയ ഇടനാഴികളും ഏഴു മുറികളുമുണ്ട്. ചുവരുകളെല്ലാം പലതരം മനോഹര രൂപങ്ങൾ കൊത്തിവച്ച് അലങ്കരിച്ചിരിക്കുന്നു.



ഇതെല്ലാം ലിവോൺ ഉളിയും ചുറ്റികയും മാത്രമുപയോഗിച്ചു തീർത്തതാണെന്നറിയുന്പോഴാണ് കാഴ്ചക്കാരുടെ വിസ്മയം ഇരട്ടിയാകുന്നത്. ക്ഷേത്രനിർമിതിക്കായി ദിനംപ്രതി 18 മണിക്കൂറോളം ലിവോൺ ചെലവിട്ടിരുന്നതായി തോസിയ പറയുന്നു. അക്കാലങ്ങളിൽ സംസാരം തീർത്തും കുറവായിരുന്നു.

സ്വപ്നത്തിൽ കണ്ടതാണ് നിർമിക്കുന്നതെന്നു മാത്രമാണു പലപ്പോഴും പറഞ്ഞിരുന്നതത്രേ. എന്തായാലും ജീവിച്ചിരുന്ന കാലത്ത് ആരാലും അറിയപ്പെടാതെപോയ തന്‍റെ ഭർത്താവിന്‍റെ പ്രതിഭ ഇപ്പോഴെങ്കിലും അംഗീകരിക്കപ്പെട്ടതിലുള്ള സംതൃപ്തിയിൽ ക്ഷേത്രത്തിനു കാവലിരിക്കുകയാണു തോസിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.