Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
അഭിനയത്തിന്‍റെ ത്രില്ലിൽ ഒരു അമേരിക്കക്കാരി
കെ. എൽ 10 പത്ത്, ഡാർവിന്‍റെ പരിണാമം, സിഐഎ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ നായികനിരയിൽ ശ്രദ്ധേയയായ അമേരിക്കൻ മലയാളിയാണ് ചാന്ദിനി ശ്രീധരൻ. നാട്ടിൻപുറത്തിന്‍റെ ലാളിത്യം തന്‍റെ അഭിനയത്തിലും ആകാരത്തിലും കൊണ്ടുവരാൻ കഴിഞ്ഞതാണ് ഈ നായികയുടെ നേട്ടം. ഇപ്പോൾ കുഞ്ചാക്കോ ബോബന്‍റെ നായികയായി അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് ചാന്ദിനി. “നിറം പോലുള്ള സിനിമകൾ കണ്ട് ഞാൻ കുഞ്ചാക്കോ ബോബന്‍റെ ആരാധിക ആയതാണ്. ഒപ്പം അഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതിന് അവസരം കിട്ടിയതിന്‍റെ സന്തോഷത്തിലാണ്” ചാന്ദിനി തുടരുന്നു...

കെ.എൽ 10 പത്തിലൂടെയാണല്ലോ മലയാളത്തിലേക്കെത്തുന്നത്. ഇതുവരെയുള്ള സിനിമാ സഞ്ചാരം?

തമിഴ് സിനിമയിൽ അഭിനയിച്ചാണ് കരിയർ തുടങ്ങുന്നത്. പിന്നീട് തെലുങ്കിൽ ഒരു ചിത്രം ചെയ്തു. അതിനു ശേഷമാണ് കെ.എൽ 10 പത്തിലേക്കു എത്തുന്നത്. തമിഴ് സിനിമ കണ്ടിട്ടാണ് കെ.എൽ 10 പത്തിലേക്കും ഡാർവിന്‍റെ പരിണാമത്തിലേക്കും വിളിക്കുന്നത്. അവിടെ നിന്നും സിഐഎയിലേക്കും ഇപ്പോൾ അള്ള് രാമേന്ദ്രനിലേക്കും എത്തി. ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ നോക്കുന്പോൾ ഓരോ ചിത്രത്തിലും വളരെ വ്യത്യസ്ത ലുക്കിലാണ് എത്തിയിരിക്കുന്നത്. അള്ള് രാമേന്ദ്രനിലും ഇതുപോലെ തന്നെ. സാരിയൊക്കെയുടത്ത് സിന്ദൂരമണിഞ്ഞെത്തുന്ന തനി നാടൻ കഥാപാത്രമാണെനിക്ക്. ഈ ചിത്രത്തിലെ ചാക്കോച്ചന്‍റെ ഭാര്യയായി എത്തുന്ന വിജി എനിക്കും വളരെ പ്രതീക്ഷയുള്ളൊരു കഥാപാത്രമാണ്. ഈ ചിത്രത്തിലൂടെയാകും പ്രേക്ഷകർക്ക് എന്‍റെ മുഖം കൂടുതൽ പരിചിതമാകുന്നത്.

എങ്ങനെയായിരുന്നു തമിഴ് സിനിമയിലൂടെ നായികയായുള്ള തുടക്കം?

ടിവിയിൽ എന്‍റെ ഒരു ഷോ കണ്ടിട്ടാണ് തമിഴ് ചിത്രത്തിലേക്കു സംവിധായകൻ വിളിക്കുന്നത്. ചെറുപ്പം മുതൽ നൃത്തവും പാട്ടും എനിക്കു വളരെ ഇഷ്ടമായിരുന്നു. യുഎസിലാണ് ഞങ്ങൾ കുടുംബമായി താമസിക്കുന്നത്. അവിടെ ഡാൻസ് പ്രോഗ്രാമുകളും ചെയ്തിരുന്നു. ശാസ്ത്രീയ നൃത്തവും പഠിച്ചിട്ടുണ്ട്. പാട്ടും ഒപ്പമുണ്ടായിരുന്നു. തുടർന്നാണ് അഭിനയത്തിൽ താൽപര്യം ഉണ്ടാകുന്നതും സിനിമയിലേക്ക് എത്തുന്നതും.

മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പമാണല്ലോ തുടക്കം. ആ യാത്ര എങ്ങനെ ആസ്വദിക്കുന്നു?

ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നീ മൂന്നുപേരും വളരെ വ്യത്യസ്തമായ അഭിനയ ശൈലിയുള്ളവരാണ്. ചാക്കോച്ചൻ അതിൽ നിന്നും തീർത്തും വ്യത്യസ്തം. ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കുന്പോൾ ഞാനും എന്‍റെ അനിയനും എന്നപോലെ തമ്മിലടികൂടുകയായിരുന്നു കൂടുതൽ സമയവും. ഡാർവിനിൽ എത്തുന്പോൾ പൃഥ്വിരാജ് എന്ന താരത്തിനൊപ്പമാണല്ലോ എന്ന പേടിയുണ്ടായിരുന്നു ആദ്യം. പക്ഷേ, കൂടെ അഭിനയിക്കുന്നവരെ മാക്സിമം കംഫർട്ടബിളാക്കി കൊണ്ടുപോകാൻ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്പോഴുള്ള കെമിസ്ട്രി വർക്കൗട്ട് ചെയ്യുന്നതിൽ അദ്ദേഹം നല്ല സപ്പോർട്ട് നൽകി. സിഐഎയിലെത്തുന്പോഴാകട്ടെ ദുൽഖർ എല്ലാവരോടും വളരെ സ്വീറ്റായി പെരുമാറുന്ന ആളാണെന്നു മനസിലായി. കൂടെ അഭിനയിക്കുന്പോൾ നല്ല റാപ്പോ ആയിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോൾ ചാക്കോച്ചനൊപ്പം അള്ള് രാമേന്ദ്രനിലും ഏറെ സന്തോഷത്തോടെ അഭിനയിക്കാൻ സാധിച്ചു.

കുടുംബ വിശേഷവും പഠന കാര്യങ്ങളും?

അച്ഛൻ അമേരിക്കയിൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനിയറാണ്. എന്‍റെ ഏഴു വയസുമുതൽ ഞങ്ങൾ അമേരിക്കയിൽ സെറ്റിലായതാണ്. ഞാനും സഹോദരൻ ഗോപാലും മലയാളം പഠിക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ ബാച്ച്ലർ ഓഫ് സൈക്കോളജിയും ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിക്കുന്നുണ്ട്.

സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ വീട്ടുകാരുടെ പിന്തുണ?

ഞാൻ നൃത്തം ചെയ്യുന്നതും പാട്ടു പാടുന്നതുമൊക്കെ വീട്ടുകാർക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. ആദ്യ സിനിമ വന്നപ്പോൾ ‘ഈ അവസരം എല്ലാവർക്കും കിട്ടണമെന്നില്ല. അതുകൊണ്ട് സിനിമ ചെയ്യണം’ എന്നാണ് അവർ പറഞ്ഞത്. ഞാൻ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എന്നേക്കാൾ എക്സൈറ്റ്മെന്‍റ് അവർക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.