എനിക്ക് കാമുകിയുണ്ട്: അരിസ്റ്റൊ സുരേഷ്
Thursday, November 15, 2018 2:33 PM IST
നിവിൻ പോളി നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ അരിസ്റ്റോ സുരേഷിനെ അറിയാത്തവർ വിരളമാണ്. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ താരം സജീവ സാന്നിധ്യമാകുമ്പോൾ എല്ലാവരുടെയും മനസിലെ ചോദ്യം താരം എന്താണ് വിവാഹം കഴിക്കാത്തത് എന്നാണ്.

ഇപ്പോഴിത തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് അരിസ്റ്റൊ സുരേഷ്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. തനിക്കൊരു കാമുകിയുണ്ടെന്നും അവരുമായുള്ള വിവാഹത്തിന് വീട്ടുകാർക്ക് താത്പര്യമില്ലാത്തതിനാലാണ് ഇന്നും താൻ വിവാഹിതനാകാത്തതെന്നും താരം പറഞ്ഞു.

അവരെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ താത്പര്യമില്ല. എന്‍റെ അമ്മയ്ക്ക് സമ്മതമുണ്ടെങ്കിൽ മാത്രമേ അവൾ വിവാഹത്തിന് സമ്മതിക്കുകയുള്ളു. അതുകൊണ്ടാണ് താൻ ഇപ്പോഴും വിവാഹിതനാകാത്തത്. എന്നാൽ ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അരിസ്റ്റോ സുരേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.