Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Character
ശിവപുരത്തെ ദിഗംബരൻ
Thursday, May 11, 2017 6:06 AM IST
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിൽ നിന്നെല്ലാം മാറി മാന്ത്രികവിദ്യയുടേയും മന്ത്രവാദത്തിന്റെയും മായാപ്രപഞ്ചത്തിൽ വിരാജിക്കുന്നവനാണ് ദിഗംബരൻ. കൂർത്ത നഖങ്ങളും തെയ്യത്തിനെ ഓർമപ്പെടുത്തുന്നതുപോലെ ചോരയുടേയും ഇരുട്ടിന്റെയും നിറങ്ങളെ മുഖച്ചായവും വസ്ത്രവുമാക്കിയവൻ. കാലങ്ങളായുള്ള ആഭിചാര കർമങ്ങളിലൂടെ നേടിയ പരകായ സിദ്ധിയിലൂടെ ലോകത്തെ ജയിക്കാൻ ഒരുങ്ങുകയാണ് ദിഗംബരൻ. അവനു വേണ്ടത് പ്രകൃതിയെ നിയന്ത്രിക്കുന്ന നാഗമാണിക്യവും താളിയോലകളുമാണ്.
ഹരിഹരന്റെ സർഗത്തിൽ കുട്ടൻ തന്പുരാനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മനോജ് കെ. ജയന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരുന്നു 2005-ൽ റിലീസായ "അനന്ദഭദ്രം' എന്ന ചത്രത്തിലെ ദിഗംബരൻ. സുനിൽ പരമേശ്വരന്റെ തിരക്കഥയിൽ കാമറമാനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കിയ അനന്ദഭദ്രത്തിലെ വില്ലൻ വേഷമായിരുന്നു ദിഗംബരൻ. വില്ലൻ വേഷത്തിന്റെ ചട്ടക്കൂടിനപ്പുറത്ത് അഭ്രപാളിയിൽ നാട്യ മികവിന്റെ അസുലഭ നിമിഷം പകരാൻ മനോജ് കെ. ജയനു കഴിഞ്ഞു. മന്ത്രവാദ ആവരണത്തിനെ നിർത്തുന്പോഴും പ്രണയവും പ്രതികാരവും നിസഹായതയും ആയോധന മെയ്വഴക്കവുമായി ചിത്രത്തിൽ നായകനേക്കാൾ മുന്നിലെത്താൻ ഈ അഭിനേതാവിനു കഴിഞ്ഞു. "തിര നുരയും ചുരുൾ മുടിയിൽ’ എന്ന ഗാനത്തിൽ പ്രണയാതുരനായ ദിഗംബരനായുള്ള മനോജ് കെ. ജയന്റെ പകർന്നാട്ടം അതു കാണിച്ചു തരുന്നു.
തന്റെ മുത്തച്ഛനെ നശിപ്പിച്ച മാടന്പിക്കാരോടുള്ള പകയാണ് ദിഗംബരന്റെയുള്ളിൽ. അപ്പോഴും മാടന്പിയിലെ സുഭദ്രയോടുള്ള പ്രണയം മനസിലുണ്ടായിരുന്നു. എന്നാൽ ഒരു നിമിഷത്തിന്റെ ആവേശത്തിലുള്ള തന്റെ ചെയ്തികളാൽ അവളുടെ ജീവൻ പൊലിഞ്ഞപ്പോൾ അതിനായി കണ്ടെത്തിയ പുതിയ മാർഗമായിരുന്നു താൻ അന്ധനാക്കിയ കളരിക്കൽ ചെന്പന്റെ സഹോദരി ഭാമ. ആഭിചാര കർമ്മങ്ങളിലൂടെ തനിക്ക് അടിമയായ ഭാമയുടെ ജീവനെ സുഭദ്രയിലേക്ക് ആവാഹിക്കണം. അതിനായി സുഭദ്രയുടെ ജഡം ഇപ്പോഴും മാന്ത്രിക എണ്ണത്തോണിയിൽ സൂക്ഷിക്കുകയാണ് ദിഗംബരൻ. എന്നാൽ അമാവാസിയിൽ ആയില്യം നാളിൽ ജനിച്ച അനന്തനും ചെന്പനും ശിവറാമും മുന്നിലുണ്ട്. ഇതനുമപ്പുറം നാഗമാണിക്യത്തിനു കാവൽ നിൽക്കുന്ന കുഞ്ഞൂട്ടനെന്ന സർപ്പത്തെയും മറികടക്കണമെങ്കിൽ മാടന്പി മനയിലെ ഇളയ തലമുറക്കാരിയുടെ ചെറുവിരൽ സ്പർശവും ഒപ്പം വേണം.
ശിവക്കാവിലെത്തുന്ന അനന്തനെ ശിവപൂജയിലൂടെ നിസഹായനാക്കി പരകായ സിദ്ധിയിലൂടെ അവനിൽ പ്രവേശിച്ച് തന്റെ ലക്ഷ്യത്തിലെത്താനും മാടന്പിക്കാരെ നശിപ്പിക്കാനാണു ദിഗംബരന്റെ ശ്രമം. അതിനായി എണ്ണദ്രോണിയിലെ ഒൗഷധ എണ്ണയിൽ തന്റെ ശരീരം ഉപേക്ഷിച്ച് അനന്തനിൽ പ്രവേശിക്കുന്നു. ശിവറാമിന്റെ ഇടപെടലാണ് മുന്നിലുള്ള വെല്ലുവിളി. ആത്മാർഥ സുഹൃത്തെങ്കിലും എതിരെ നിൽക്കുന്ന ശിവറാം തനിക്കിന്നു ശത്രുവാണ്. അനന്തനിലൂടെ ശിവറാമിന്റെ നട്ടെല്ലിലേക്കു കത്തിയാഴ്ത്താനും ഭദ്രയെ മാന്ത്രികപ്പുരയിലേക്കു കൊണ്ടുപോകാനും കഴിഞ്ഞു.
എന്നാൽ തന്റെ ജീവിതം നശിപ്പിച്ചവന്റെ നാശം ആഗ്രഹിച്ച ഭാമ ദിഗംബരന്റെ ബ്രഹ്മചര്യം നശിപ്പിക്കുന്നിടത്താണ് നാശം തുടങ്ങുന്നത്. അതോടെ അവന്റെ മാന്ത്രിക ശക്തിയെല്ലാം നശിച്ചു. എങ്കിലും അനന്തനെ ഉപദ്രവിച്ച് ഭദ്രയിലൂടെ നാഗമാണിക്യം സ്വന്തമാക്കാൻ വീണ്ടും ശ്രമിച്ചു. എന്നാൽ ആഭിചാര ശക്തിയാവാഹിച്ച കാലിലെ തള്ളവിരൽ മോതിരം അറുത്തുമാറ്റി ദിഗംബരനെ കാഴ്ച അന്ധമാക്കുന്നു ചെന്പൻ.
മറ്റുള്ളവരുടെ കണ്ണിൽ തെറ്റെങ്കിലും തന്റേതായ ശരികളിലൂടെയാണ് ദിഗംബരൻ സഞ്ചരിച്ചത്. ചുറ്റുപാടുമുള്ള പ്രകൃതിയെ പോലും നിയന്ത്രിക്കാൻ സാധിച്ച ദിഗംബരന്റ വ്രതവും പൂജയുമെല്ലാം സുഭദ്രയെ പുനർജീവിപ്പിക്കാനായിരുന്നു. ഈ ലോകത്തിന്റെ സൗന്ദര്യത്തിനെ അവളിലേക്കാവാഹിച്ച ആ പ്രണയതുരമായ മനസിനെ കാണാൻ ആർക്കും സാധിച്ചില്ല.
മനോജ് കെ. ജയനെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ അവസാനഘട്ട മത്സരം വരെയെത്തിക്കാൻ ദിഗംബരന് സാധിച്ചു. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഈ കഥാപാത്രം അത്രത്തോളം അനുയോജ്യമായിരുന്നു മനോജിന്റെ നാട്യത്തിലും സംഭാഷണ മികവിലും ഭാവ ചലനങ്ങളിലും. അഭിനേതാവ് കഥാപാത്രത്തെ അഴിച്ചുമാറ്റിയെങ്കിലും ശിവപുരത്തെ മാന്ത്രികപ്പുരയിൽ കാഴ്ച നഷ്ടപ്പെട്ടെ ദിഗംബരൻ ഇന്നും തന്റെ സുഭദ്രയെ ഓർത്തു തേങ്ങുകയാവാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top