Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
അവിടത്തെപ്പോലെ ഇവിടെയും
Saturday, September 2, 2017 10:41 AM IST
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്നു കെ.എസ് സേതുമാധവൻ. വാണിജ്യപരമായും കലാപരമായും സേതുമാധവന്റെ ചിത്രങ്ങളോരോന്നും ഇന്നും കാഴ്ചയെ ആകർഷിക്കുന്നവ തന്നെയാണ്. മൂന്നു പതിറ്റാണ്ടു നിറഞ്ഞ നിന്ന സേതുമാധവന്റെ സിനിമകളിൽ 1985-ൽ റിലീസായ ശ്രദ്ധേയമായ ചിത്രമായിരുന്നു അവിടുത്തെപ്പോലെ ഇവിടെയും.
ഒരു ചെറുകഥ വായിക്കുന്നതുപോലെ സുഖം പകരുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ആകർഷണീയത. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിരിക്കുന്നു എന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. രണ്ട് ആത്മാർഥ സുഹൃത്തുക്കളും അവരുടെ കുടുംബ ജീവിതവും ലളിത സുന്ദരമായി പറഞ്ഞിരിക്കുന്ന ചിത്രം ഇന്നും ആസ്വാദന നിലവാരത്തിൽ ഏറെ സ്വീകാര്യത നേടുന്നതാണ്. ശോഭന, കവിത ഠാക്കൂർ, എം.ജി സോമൻ, അടൂർഭാസി, അടൂർ ഭവാനി, കരമന ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം രണ്ടു ജീവിതാവസ്ഥയിലുള്ള കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ദാന്പത്യത്തിലെ പ്രണയവും കലഹവും വേർപാടും അവരുടെ കൂടിച്ചേരലുമൊക്കെ ഒരു ചങ്ങലക്കണ്ണിപോലെ മനോഹരമായി ഇഴ ചേർത്തിരിക്കുകയാണ് ഈ ചിത്രത്തിൽ.
"അവിടത്തെ പോലെ ഇവിടെയും’ എന്ന വാചകം സാധാരണയായി കത്തുകളിലാണ് നമ്മൾ ഉപയോഗിക്കുന്നത്. രണ്ടും കുടുംബങ്ങളുടെ ആശയ വിനിമയത്തിൽ ഇരുവരും സൗഖ്യമായി സന്തോഷത്തോടെ ഇരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഇവിടെ അനി- നീലിമയുടേയും സുകു- ദേവിയുടേയും കുടുംബകഥ പറഞ്ഞ ചിത്രത്തിന് ഉചിതമായ തലക്കെട്ടായിരുന്നു ഇത്. സി. രാധാകൃഷ്ണന്റെ കഥയ്ക്കു ജോണ്‍പോളാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നാട്ടിൻ പുറത്തുകാരനായ അനി ജോലി സംബന്ധമായി ടൗണിലെത്തുന്നതോടെയാണ് സുകുവിനെ പരിചയപ്പെടുന്നത്. ടൗണിൽ രവിയ്ക്കും രാഘവേട്ടനുമൊപ്പമാണ് അനിയും സുകുവും താമസിച്ചിരുന്നത്. മുത്തശ്ശിക്കു സുഖമില്ലെന്നറിഞ്ഞു നാട്ടിലേക്കു തിരിക്കുന്ന അനിക്കു കൂട്ടായി സുകുവും യാത്ര തിരിക്കുന്നു. അവിടെയെത്തുന്ന സുകുവിന് അനിയുടെ സഹോദരി ദേവിയോട് ഇഷ്ടം തോന്നുന്നു. തിരിച്ചു ടൗണിലെത്തുന്ന സുകു തന്റെ മനസിലെ ആഗ്രഹം രവി മുഖേന അനിയെ അറിയിക്കുകയും കല്യാണം ഉറപ്പിക്കുകയും ചെയ്യുന്നു. തന്റെ സഹോദരി നീലിമയെ അനിക്കു ആലോചിക്കുന്നതും സുകുവായിരുന്നു. അങ്ങനെ ഒരു ദിവസം തന്നെ അനിയും നീലിമയും തമ്മിലും സുകുവും ദേവിയും തമ്മിലുമുള്ള വിവാഹം നടത്തുന്നു.
നാട്ടിൻപുറത്തെത്തുന്ന നീലിമയ്ക്കു അവിടുത്തെ ചുറ്റുപാടുകൾ ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുവെങ്കിലും അവൾ അതിനോടൊക്കെ ഇണങ്ങിച്ചേർന്നു. കാരണം അനിയോട് അവൾക്കത്രയും സ്നേഹമായിരുന്നു. ടൗണിലെത്തുന്ന ദേവിക്കു നാഗരിക ജീവിതം അപരിചിതമെങ്കിലും സുകുവിന്റെ സ്നേഹത്താൻ ജീവിതം ഭംഗിയായി മാറുന്നു. നാട്ടിൻപുറത്തെ ജീവിതം ഇപ്പോഴും മനസിൽ കിടക്കുന്ന അനിയുടെ ഭാര്യാസങ്കൽപത്തിനൊപ്പമെത്താൻ നീലിമ എപ്പോഴും ബുദ്ധിമുട്ടിയിരുന്നു. എങ്കിലും അവരുടെ സ്നേഹത്തിനു മുന്നിൽ കലഹങ്ങളെല്ലാം മറന്നു. ഇതിനിടയിൽ സുകു-ദേവി ദന്പതിമാർക്ക്ഒരു കുഞ്ഞു പിറന്നു.
നീലിമയ്ക്കു ജോലിക്കു പോകണമെന്ന നിർബന്ധവും അനിയ്ക്കു ലഭിക്കുന്ന ഗൾഫ് ജോലി അവൻ നിഷേധിക്കുന്നതുമൊക്കെ അവർക്കിടയിലെ പ്രശ്നം രൂക്ഷമാക്കി. അനി നീലിമയെ അടിക്കുകയും അവൾ വീടു വിട്ടുപോവുകയും ചെയ്തു. ഇതറിഞ്ഞ സുകു അനിയോട് സംസാരിക്കുകയും അതിന്റെ പേരിൽ ദേവിയോട് വഴക്കിടുകയും ചെയ്യുന്നു. അനിയോടുള്ള ദേഷ്യത്തിൽ ദേവിയെ തിരിച്ചു വീട്ടിൽ കൊണ്ടാക്കുന്നു. എന്നാൽ അച്ഛനെപോലെ കണ്ടിരുന്ന രാഘവേട്ടനു സുഖമില്ലാതാകുന്നതോടെ വീണ്ടും സുകുവും അനിയും ഒന്നിക്കുന്നു. പ്രശ്ന പരിഹാരത്തിനു നീലിമയോട് വിവാഹ ബന്ധം വേർപെടുത്തുന്നതിനെപ്പറ്റി സുകു സൂചിപ്പിക്കുന്നു. അവളുടെ മുന്നിൽ സുകുവും അനിയും വഴക്കിടുന്നതായി അഭിനയിക്കുന്നതോടെ നീലിമ തന്റെ വാശി വിട്ട് അനിയുമായി ഒന്നിച്ചു.
എന്നാൽ ദേവിയെ വിളിക്കാൻ എത്തുന്ന സുകുവിനോട് താൻ വരില്ലെന്ന് അവൾ പറയുന്നു. എന്നാൽ മുത്തശി കുഞ്ഞിനെ വളർത്തുമെന്നു പറയുന്നതോടെ അവളുടെ ക ള്ളപ്പിണക്കം മാറി. തുടർന്ന് എല്ലാവരും സന്തോഷത്തിലാകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ആദ്യമധ്യാന്തം പ്രേക്ഷകർക്കു പുഞ്ചിരി സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. സംഘർഷ ഭരിതമോ, സംഭ്രമ നിമിഷങ്ങളോ ഇല്ലാതെ ലളിത സുന്ദരമായി കഥ പറഞ്ഞ് മനസ് നിറയ്ക്കുന്നിടത്താണ് അവിടുത്തെപ്പോലെ ഇവിടെയും ജനപ്രീതി നേടുന്നത്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്‍പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്‍മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Latest News
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top