Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
മറവത്തൂരിലെ സ്വപ്നങ്ങൾ...
Wednesday, April 19, 2017 5:29 AM IST
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു മറവത്തൂർ കനവ്'. അനുജൻ ചെയ്ത പാപഭാരവുമായി ജീവിക്കാൻ വിധിക്കപ്പെട്ട ചാണ്ടിച്ചായൻ ആ ശവപ്പറന്പിലേക്കു നടന്നു കയറിയത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല. അവിടെ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്പോഴും അവൻ പരിതപിച്ചില്ല. കാരണം വേദനകൾ വ്രണപ്പെടുത്തി മരവിച്ചു പോയതായിരുന്നു ഇരു വശത്തും തീർത്തിരുന്ന മുറിവുകൾ.
ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി ചിത്രത്തിൽ ചാണ്ടിച്ചായൻ എന്ന കേന്ദ്ര കഥാപാത്രമായപ്പോൾ ബിജു മേനോൻ മൈക്കിളായും മോഹിനി മേരിയായും ദിവ്യ ഉണ്ണി ആനിയായും പ്രേക്ഷകരുടെ ഇഷ്ടം നേടി. ഇവരെ കൂടാതെ ശ്രീനിവാസൻ, നെടുമുടി വേണു, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി വലിയൊരു താരനിരയോടെ എത്തിയ ചിത്രമായിരുന്നു ഇത്. ലാൽജോസിന്റെ ആദ്യ സംവിധാന സംരംഭമെങ്കിലും തികഞ്ഞ കൈയൊതുക്കത്തോടും മികവാർന്ന രീതിയിലും ചിത്രമൊരുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
സാധാരണക്കാരന്റെ കഥാപശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. ഒരു ശവസംസ്കാരം കാണിച്ചാണ് തുടങ്ങുന്നതെങ്കിലും പ്രേക്ഷകർക്ക് മികച്ച ആസ്വാദനം പകരുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. മൈക്കിളും മേരിയും മകനും മറവത്തൂരിലേക്കെത്തുന്നത് പുതിയൊരു ജീവിതത്തിനു വേണ്ടിയായിരുന്നു. അവിടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
തരിശായിക്കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി ജീവിതം പച്ചപിടിപ്പിക്കാം എന്ന സ്വപ്നത്തോടെയാണ് മൈക്കിളും മേരിയും മറവത്തൂരിൽ എത്തുന്നത്. എന്നാൽ അവരുടെ ശ്രമങ്ങൾക്ക് പല തടസങ്ങൾ കടന്നുവരുന്നതോടെ മൈക്കിളിന്റെ ചേട്ടനായ ചാണ്ടിച്ചനും കൂട്ടുകാരും ഇവരുടെ സഹായത്തിന് എത്തുകയാണ്.
മൈക്കിളിന്റെ പ്രശ്നത്തിൽ ചാണ്ടി ഇടപെട്ട് തുടങ്ങുന്നതോടെ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. ഇതിനിടെ അയൽവാസിയായ ആനിക്ക് ചാണ്ടിയോട് പ്രണയം തോന്നുന്നുമുണ്ട്. മൈക്കിളിന്റെ ഭൂമി സ്വന്തമാക്കാൻ മോഹിക്കുന്ന പ്രമാണിയുടെ ജോലിക്കാരനായ മരുത് ഇവർക്കിടയിലേക്ക് എത്തുന്നതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. മൈക്കിളിന്റെ മദ്യപാനവും ചീട്ടുകളിയും കുടുംബത്തെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
മറവത്തൂരിലെ ഉത്സവ ആഘോഷത്തിനിടയിൽ നാട്ടിലേക്ക് അത്യാവശ്യമായി ചാണ്ടിക്കു പോകേണ്ടി വരുന്നതോടെയാണ് കുടുംബത്തെ ദുരന്തം വേട്ടയാടി തുടങ്ങുന്നത്. സഹോദരൻ വീടുവയ്ക്കാൻ നൽകിയ പണം ചീട്ടുകളിച്ച് കളഞ്ഞ മൈക്കിളുമായി മേരി തർക്കത്തിൽ ഏർപ്പെടുന്നു. മൈക്കിളിന്റെ അടിയേറ്റ് മേരി നദിയിൽ പതിച്ചു. മൈക്കിൾ താൻ ചെയ്ത പാപം ചാണ്ടിയോട് ഏറ്റു പറഞ്ഞു.
എന്നാൽ ചാണ്ടിയും മേരിയും ഒളിച്ചോടിയെന്നു മരുതും സംഘവും പറഞ്ഞു പ്രചരിപ്പിച്ചു. മൈക്കിളിന്റെ മകന് അപ്പൻ നഷ്ടമാകാതിരിക്കാൻ ആ പാപഭാരം ചാണ്ടി ഏറ്റെടുത്തു. എന്നാൽ തന്റെ ചെയ്തിയിൽ നീറി മരിച്ച മൈക്കിളിന്റെ ശവശരീരം കാണാനെത്തുന്ന ചാണ്ടിയെ മൈക്കിളിന്റെ മകൻ അക്രമിക്കുന്നു. ആനിക്കും താൻ വെറുക്കപ്പെട്ടവനായി എന്നു ചാണ്ടി തിരിച്ചറിയുന്നു. ഒടുവിൽ തന്റെ പെറ്റമ്മയായ മേരിയെ വെറുക്കുന്ന മൈക്കിളിന്റെ മകനു വേണ്ടി ചാണ്ടി സത്യം എല്ലാം പുറത്തുപറയുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
പതിവു ശ്രീനിവാസൻ തിരക്കഥയുടെ എല്ലാ സ്വഭാവങ്ങളും ഈ ചിത്രത്തിലും പ്രകടമാകുന്നുണ്ട്. പാത്രസൃഷ്ടിയിലും തിരക്കഥാ രചനയിലും ഉള്ള ശ്രീനിയുടെ കൈയൊപ്പു നഷ്ടമാക്കാതെ തന്നെ ഇതിനെ ഒരു സംവിധായകന്റെ സിനിമയാക്കാൻ ലാൽ ജോസിനു സാധിച്ചു. ചിത്രത്തിൽ തികഞ്ഞ മെയ്വഴക്കത്തോടെ മമ്മൂട്ടി ചാണ്ടിച്ചൻ എന്ന കഥാപാത്രമായി മാറി.
സിയാദ് കോക്കർ നിർമിച്ച ഈ ചിത്രത്തിന്റെ പാട്ടുകളും ഏറെ ജനപ്രീതി നേടിയവയാണ്. വിദ്യാസാഗറിന്റെ ഈണത്തിലെത്തിയ ഗാനങ്ങൾക്കു ഹൃദ്യമായ വരികൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്. ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ കാമറമാൻ വിപിൻ മോഹൻ വഹിച്ച പങ്കും ചെറുതല്ല.
ഒരു കനവ് പോലെ മറവത്തൂരിലെ സാധാരണക്കാരന്റെ ജീവിതവുമാണ് ചിത്രം പറയുന്നത്. അതിൽ പ്രതീക്ഷയുണ്ട്, വേദനയുണ്ട്, ആനന്ദമുണ്ട്... ഒപ്പം പ്രേക്ഷകർക്ക് ഓർത്തിരിക്കാനുള്ള അനുഭവങ്ങളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top