University News
പരീക്ഷകൾ മാറ്റി
ലോക്ഡൗൺ ദീർഘിപ്പിച്ച പശ്ചാത്തലത്തിൽ ആരോഗ്യശാസ്ത്ര സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റി‌വച്ച പരീക്ഷകൾ ഈമാസം 21 മുതൽ നടത്തും. ജൂൺ പതിനാറിനു ശേഷവും ലോക്ഡൗൺ നീട്ടുന്നപക്ഷം പരീക്ഷകൾ പ്രത്യേക അനുമതിയോടെ 21 മുതൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പരീക്ഷാ തീയതികൾ

തേർഡ് പ്രഫഷണൽ എംബിബിഎസ്‌ ഡിഗ്രി പാർട്ട് ഒന്ന് പരീക്ഷകൾ ജൂലൈ 12 മുതലും, സെക്കൻഡ് പ്രഫഷണൽ എംബിബി എസ്‌ ഡിഗ്രി പരീക്ഷകൾ ജൂലൈ 13 മുതലും മാറ്റി പുനഃക്രമീകരിച്ച് നടത്തും.

മെഡിക്കൽ പിജി (എംഡി/എംഎസ്‌) ഡിഗ്രി പരീക്ഷകൾ ജൂൺ 22ലേക്കും, മെഡിക്കൽ പിജി ഡിപ്ലോമ പരീക്ഷകൾ ജൂൺ 24ലേക്കും മാറ്റി പുനഃക്രമീകരിച്ചു നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

ജൂലൈ 19നു തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബിഎഎസ്‌എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) പരീക്ഷയ്ക്കു 25 മുതൽ ജൂലൈ അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ജൂലൈ ഏഴുവരെയും, 335 രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ എട്ടുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

പുനഃക്രമീകരിച്ചു

30 മുതൽ ജൂലൈ അഞ്ചുവരെയുള്ള തീയതികളിലായി നടത്തുന്ന അവസാന വർഷ ബിഡിഎസ്‌ ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.


21 മുതൽ 28 വരെയുള്ള തീയതികളിലായി നടക്കുന്ന അവസാനവർഷ ബിഡിഎസ്‌ പാർട്ട് രണ്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

ഡീൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ഡീൻ (അക്കാദമിക്) തസ്തികയിലേക്കു ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താഴെപറയുന്ന യോഗ്യതകളുള്ള ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം.

ഏതെങ്കിലും ഹെല്‍ത്ത് സയന്‍സസ് വിഷയത്തില്‍ നേടിയിട്ടുള്ള ആരോഗ്യശാസ്ത്ര സര്‍വകലാശാല അംഗീകരിച്ച ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ മുഴുവൻസമയ അധ്യാപന പരിചയം, ഹെൽത്ത് യൂണിവേഴ്സിറ്റി അക്കാദമിക് സമിതികളിൽ ഏതിലെങ്കിലും ഉള്ള പ്രവർത്തന പരിചയം അഭിലഷണീയം, പ്രായം വിജ്ഞാപന തീയതിയില്‍ 60 വയസില്‍ കവിയരുത്.

ബയോഡാറ്റ, സ്റ്റേറ്റ്മെന്‍റ് (കെഎസ്ആർ 144) എന്നിവ സഹിതമുള്ള ഡെപ്യൂട്ടേഷൻ അപേക്ഷകള്‍ സ്ഥാപനമേധാവി/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി, ആവശ്യമായ മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല, മെഡിക്കല്‍ കോളജ് പിഒ, തൃശൂര്‍ 680 596 എന്ന വിലാസത്തില്‍ ജൂലൈ ഒന്‍പതിനകം ലഭിച്ചിരിക്കണം.
More News