University News
കാലിക്കട്ട് സർവകലാശാലയുടെ ബികോം ബിരുദത്തിന് എസിസി‌എ അംഗീകാരം
തേഞ്ഞിപ്പലം: അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്‍റ്സ് (എസിസി‌എ) നടത്തുന്ന പ്രഫഷണൽ അക്കൗണ്ടിംഗ് പരീക്ഷയുടെ 13 വിഷയങ്ങളിൽ കാലിക്കട്ട് സർവകാശാലയുടെ കോമേഴ്സ് (ഫിനാൻസ്) ബിരുദധാരികൾക്ക് ആറ് വിഷയങ്ങളിൽ പൂർണമായ ഇളവുനേടുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയായി എസിസിഎ അംഗീകരിച്ചു.

ആഗോളതലത്തിൽ 180 രാജ്യങ്ങളിൽ അംഗീകാരമുള്ള പ്രഫഷണൽ അക്കൗണ്ടിംഗ് വിദ്യാഭ്യാസ യോഗ്യതയായ എസിസിഎ അന്തർദേശീയ ചാർട്ടേഡ് അക്കൗണ്ടൻസി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അന്തർദേശീയ പ്രഫഷണൽ അക്കൗണ്ടിംഗ് ബോഡിയായ എസിസിഎയുടെ അംഗീകാരം ലഭിച്ചതുമൂലം 2020 മുതലുള്ള വർഷങ്ങളിൽ പഠനകാലം അവസാനിക്കുന്ന ബാച്ചുകളിൽപെടുന്ന ബികോം (ഓണേഴ്സ്), എംബിഎ (ഇന്‍റർനാഷണൽ ഫിനാൻസ്) കോഴ്സുകളിലെ വിദ്യാർഥികൾക്ക് ബിരുദത്തോടൊപ്പം പരീക്ഷകളിലുള്ള ഇളവ് പ്രയോജനപ്പെടുത്തി എസിസിഎ യോഗ്യത നേടുന്നതിനുള്ള സാധ്യത തുറന്ന് കിട്ടുകയാണ്. മറ്റ് അനേകം സർവകലാശാലകളിലെയും കോമേഴ്സ് ബിരുദദാരികൾക്ക് എസിസിഎയുടെ പരീക്ഷകളിൽ നാലെണ്ണത്തിൽ മാത്രം ഇളവുലഭിക്കുന്ന സ്ഥാനത്താണ് കാലിക്കട്ട് സർവകലാശാലയിലെ കോമേഴ്സ് വിദ്യാർഥികൾക്ക് കൂടുതൽ ഇളവ് അനുവദിച്ചിരിക്കുന്നത്. സർവകലാശാലയും എസിസിഎയുമായുള്ള സഹകരണത്തിനുള്ള ധാരണാപത്രം എസിസിഎയുടെ ഡയറക്ടർ ലൂസിയ റീൽ മാർടിൻ സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന് കൈമാറി. ഐഎസ്ഡിസിയുടെ റീജണൽ ഡയറക്ടർ വേണുഗോപാൽ വി. മേനോൻ, സ്ട്രാറ്റജിക് റിലേഷൻസ് മാനേജർ ഷോണ്‍ ബാബു, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

കണ്ടുപിടുത്തങ്ങൾ ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കും: റിച്ചാർഡ് ജെ. റോബർട്സ്

തേഞ്ഞിപ്പലം: എത്ര ചെറിയതാണെങ്കിലും പുതിയ കണ്ടുപിടുത്തങ്ങൾ മനുഷ്യന് ആത്മസാക്ഷാത്കാരത്തിന് കാരണമാവുമെന്ന് നൊബേൽ സമ്മാനജേതാവ് റിച്ചാർഡ് ജെ. റോബർട്സ്. കേരളാ ഹയർ എഡ്യുക്കേഷൻ കൗണ്‍സിലിന്‍റെ എറുഡൈറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി എംഇഎസ് മന്പാട് കോളജുമായി സഹകരിച്ച് കാലിക്കട്ട് സർവകലാശാലാ സുവോളജി പഠനവിഭാഗം സംഘടിപ്പിച്ച ഫ്രോണ്ടിയർ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബാക്ടീരിയയിലെ മീഥൈലേഷൻ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ഇലക്ട്രോണുകളുടെയും സ്പ്ളിറ്റ് ജീനുകളുടെയും കണ്ടുപിടുത്തതിനാണ് മെഡിസിനിൽ 1993ൽ റിച്ചാർഡ്സ് ജെ. റോബർട്സിന് നൊബേൽ സമ്മാനം ലഭിച്ചത്. മോളിക്യൂലാർ ബയോളജിയിൽ വളരെയേറെ കണ്ടുപിടുത്തങ്ങൾക്കുടമയായ ഇദ്ദേഹം ഇപ്പോൾ യുഎസ്എയിലെ ന്യൂ ഇംഗ്ലണ്ട് ബയോ ലാബിലാണ് പ്രവർത്തിക്കുന്നത്.

വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പ്രോവൈസ് ചാൻസലർ ഡോ.പി. മോഹൻ സ്വാഗതം പറഞ്ഞു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ്, എറുഡൈറ്റ് പ്രോഗ്രാം കണ്‍വീനർ ഡോ.വി.എം.കണ്ണൻ, സിൻഡിക്കറ്റ് അംഗം കെ.കെ.ഹനീഫ എന്നിവർ പ്രസംഗിച്ചു. സെന്‍റർ ഫോർ അഡ്വാൻസസ് ഇൻ മോളിക്യുലാർ ബയോയളജി ലാബിന്‍റെ ഉദ്ഘാടനവും റിച്ചാർഡ് ജെ. റോബർട്സ് നിർവഹിച്ചു.
More News