Letters
പുനഃപരിശോധിക്കേണ്ട കോടതിവിധി
Saturday, September 8, 2018 2:10 AM IST
വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾപോലും അനുവർത്തിക്കാത്ത സ്വവർഗ ലൈംഗിക ആഭാസത്തിന്, ഇവിടത്തെ ഉന്നത നീതിപീഠം അനുമതി കൊടുത്തിരിക്കുന്നു. ആയിരക്കണക്കായ വർഷത്തെ പവിത്രമായ ഒരു സാംസ്കാരിക പാരന്പര്യം ഭാരതത്തിന് അവകാശപ്പെടാനും അഭിമാനിക്കാനുമുണ്ട്. പ്രത്യുത്പാദനപരമായ ലൈംഗിക ആസക്തിയെ വ്യക്തിസ്വാതന്ത്ര്യം എന്ന പേരിൽ മ്ലേച്ഛതയുടെ ചെളിക്കുണ്ടിലേക്കു തള്ളിവിടുന്നതിനു നിയമത്തിന്‍റെ പരിരക്ഷ നൽകുന്ന ഈ വിധി ദൂരവ്യാപകമായി ഏറെ ദോഷം ചെയ്യും.

ആജീവനാന്ത വിവാഹബന്ധം, കുടുംബബന്ധം, സമൂഹബന്ധം ഇവയൊക്കെയാണല്ലോ ഒരു നല്ല സംസ്കാരസന്പന്ന സമൂഹത്തിന്‍റെ അടയാളമാകേണ്ടത്. ഇതിനു വിപരീതമായി ഒരേ വർഗത്തിലുള്ള രണ്ടുപേർ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ അത് കുടുംബം പോയിട്ടു ജീവിതംപോലും ആകുകയില്ല. അവർക്കു ശേഷം ശൂന്യത മാത്രമല്ലേ കാണൂ.

ഭ്രൂണഹത്യക്കു നിയമപ്രാബല്യം നൽകിയതിലും വലിയ വിപത്ത് ഇവിടെ ഉടലെടുക്കും. പിഞ്ചുകുഞ്ഞുങ്ങൾപോലും ഇവിടെ സുരക്ഷിതരല്ലാത്ത സ്ഥിതിക്ക് മ്ലേഛതയ്ക്ക് പരസ്യമായി പരിരക്ഷ കൊടുക്കുന്ന ഈ കോടതിവിധി പുനഃപരിശോധിക്കേണ്ടതാണ്. ഇതിനെ ചരിത്രവിജയം എന്നു കൊട്ടിഘോഷിച്ചു ബാലകൗമാര യുവത്വങ്ങളുടെ ആഹ്ലാദവും ആഘോഷവും കാണുകയുണ്ടായി. ആങ്കർമാരുടെ താത്പര്യങ്ങൾക്കനുസരിച്ച് കരുക്കൾ നീക്കുന്നതും കണ്ടു. മക്കളുടെയോ കൊച്ചുമക്കളുടെയോ സംശയങ്ങൾക്കു മറുപടി കൊടുക്കാൻ പറ്റാതെ ടെലിവിഷൻ ഓഫ് ചെയ്തു. ഭാരതമാതാവേ ക്ഷമിക്കുക.

എൻ.വി. ജോർജ് ഞെഴുകുംകാട്ടിൽ, പാലാവയൽ