Letters
നവകേരള സൃഷ്‌ടിക്കായി ചെയ്യേണ്ടത്
Saturday, September 8, 2018 11:50 PM IST
ഓഗസ്റ്റ് 14 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന പ്രകൃതിക്ഷോഭം കേരളത്തെ തകർത്തുകളഞ്ഞു. ജലപ്രളയത്തോടൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടിയായപ്പോൾ കേരളം നിശ്ചലമായി. പാലങ്ങളും റോഡുകളും തകർന്നതോടെ പല ജില്ലകളും ഒറ്റപ്പെട്ടു. കേരളത്തെ പുനർ നിർമിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സർക്കാരും ജനതയും.

പ്രകൃതിയെയും പരിസ്ഥിതിയെയും വെല്ലുവിളിച്ച കേരള സർക്കാരിനും ജനതയ്ക്കും കനത്ത പ്രഹരമാണു പ്രകൃതി നൽകിയത്. ഈ യാഥാർഥ്യം മനസിലാക്കിവേണം നവകേരള നിർമാണം നടത്താൻ. പരിസ്ഥിതിയെ തകിടം മറിച്ചുകൊണ്ടുള്ള പ്രവൃത്തികൾക്ക് സർക്കാർ കൂട്ടുനിൽക്കരുത്. തീരദേശ പരിപാലന നിയമം, നദീജല സംരക്ഷണ നിയമം, കെട്ടിട നിർമാണ നിയമം, വനംവകുപ്പ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങൾ കർശനമായി നടപ്പാക്കണം. നിയമാനുസൃതമല്ലാതെ പണിത കെട്ടിടങ്ങൾ നിയമവിധേയമാക്കി കൊടുക്കരുത്. പുഴയും തോടും കൈയേറി പണിത റിസോർട്ടുകളും കൺവൻഷൻ സെന്‍ററുകളും ഫ്ളാറ്റുകളും പൊളിച്ചുനീക്കി പുഴയുടെയും തോടുകളുടെയും വിസ്തീർണം കൂട്ടണം.

വനം കൈയേറ്റക്കാരെ കർശനമായി തടയണം. ക്വാറി ഖനനത്തിനുള്ള ലൈൻസിനു നിയന്ത്രണം കൊണ്ടുവരണം. കേരളത്തിലെ 44 നദികളെയും ബന്ധിപ്പിച്ചുകൊണ്ട് ജലയാത്രയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തണം. നവകേരള സൃഷ്‌ടിക്കായി പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംതട്ടാതെയുള്ള പ്രവർത്തനങ്ങൾക്കായി പരിചയസന്പന്നരുടെയും വിദഗ്ധരുടെും ഉപദേശങ്ങൾ തേടണം.

പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്നതിനേക്കാൾ സർക്കാർ സഹായങ്ങളും അനുകൂല്യങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവരുടെ കൈകളിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധിക്കണം. സംഭാവന നൽകിയവരുടെ ബിനാമികളായിരിക്കും പുനർനിർമാണത്തിന്‍റെ ചുക്കാൻ പിടിക്കുക.

വികസനത്തിന്‍റെ പേരിൽ പാവപ്പെട്ടവന്‍റെ കണ്ണായ സ്ഥലങ്ങൾ ഇക്കൂട്ടരുടെ കൈകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. എതിർക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തി തകർക്കും. വികസനത്തിന്‍റെ ഗുണഫലം കുടിയൊഴിപ്പിക്കപ്പെടുന്നവർക്കും പാവപ്പെട്ടവർക്കും കൂടി കിട്ടത്തക്കവിധത്തിലുള്ള പുനർനിർമാണ പ്രവർത്തനങ്ങളായിരിക്കണം നടത്തേണ്ടത്. വികസന പ്രക്രിയയിൽ കക്ഷിരാഷ്‌ട്രീയം പാടെ ഒഴിവാക്കണം.

സിജി പോൾ, വെണ്ണല