Letters
നല്ല മാതൃകകൾ
Monday, September 10, 2018 1:28 AM IST
പ്രളയക്കെടുതി ലഘൂകരിക്കത്തക്കവണ്ണം മുന്നറിയിപ്പുകൾ നൽകുന്നതിലും മുന്നൊരുക്കങ്ങൾ നടത്തുന്നതിലും ഭരണകൂടത്തിനു മൊത്തത്തിൽ വീഴ്ച പറ്റിയെങ്കിലും ദുരിതാശ്വാസപ്രവർത്തനങ്ങളുടെ മികവ് ഭരണകർത്താക്കൾക്കു പിടിച്ചുനിൽക്കാൻ സഹായകമായി. ഇക്കാര്യത്തിൽ യുവതലമുറയിൽപ്പെട്ട ജില്ലാകളക്‌ടർമാരുടെ ആത്മാർപ്പണവും ഉത്സാഹവും ശ്രദ്ധേയമായി. ദീപിക അവരെ അനുമോദിച്ചു മുഖപ്രസംഗമെഴുതിയത് (29.08.18) തികച്ചും ശ്ലാഘനീയമാണ്. ദുരിതാശ്വാസക്യാന്പുകളിൽ നേരിട്ടെത്തിയും ദുരിതാശ്വാസപ്രവർത്തകർക്കൊപ്പം സഹവസിച്ചും അവർ ഉദാത്ത മാതൃക കാട്ടി.

ദുരിതബാധിതർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും ആത്മവിശ്വാസം പകരാൻ അവർക്കു കഴിഞ്ഞു. മാത്രമല്ല, അവരുടെ സാന്നിധ്യം ധാരാളം ചെറുപ്പക്കാരെ ദുരിതാശ്വാസമേഖലയിലേക്ക് ആകർഷിക്കുകയും ചെയ്തു. അവരുടെ സേവനങ്ങളെ ഉയർത്തിക്കാട്ടിയ ദീപികയും നല്ലൊരു മാതൃകയായി. സാമൂഹികപ്രതിബദ്ധതയും രാഷ്‌ട്രീയക്കാരുടെ മുൻപിൽ കൂസാതെ തന്‍റേടവും കൈമുതലായുള്ള പുതുതലമുറ ഉദ്യോഗസ്ഥർ ഭാവിയെപ്പറ്റി പ്രതീക്ഷ പകരുന്നു.

ഡോ. ജോസ് പാറക്കടവിൽ, തെള്ളിയൂർ