Letters
നവകേരളം പടുത്തുയർത്താൻ
Monday, September 10, 2018 1:29 AM IST
അതിദാരുണമായ വെള്ളപ്പൊക്കത്തെ അതിജീവിച്ച നെതർലൻഡ്സിനെപ്പോലെയും അണുബോംബിനിരയായി സർവവും തകർന്നിട്ടും ഉയിർത്തെഴുന്നേറ്റ ജപ്പാനെപ്പോലെയും കേരളത്തിനും പ്രളയക്കെടുതികളെ അതിജീവിച്ചു മുന്നേറാൻ സാധിക്കും. അതിന് ഇച്ഛാശക്തിയും കഠിനാധ്വാനവും അത്യാവശ്യമാണ്. കേരളീയരുടെ മുഖമുദ്രയായ ആരംഭശൂരത്വം മാത്രമാകാതെ നിരന്തരം പ്രയത്നിക്കാൻ തയാറായാൽ നമുക്കും മുന്നേറ്റം സാധ്യമാണ്.

ഇക്കാലയളവിൽ രാഷ്‌ട്രീയഭേദമെന്യേ എല്ലാവരും ഒത്തൊരുമിച്ച് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയും അലസരുടെ ആയുധമായ ഹർത്താൽ, പണിമുടക്ക് ഇത്യാദി സമരമുറകൾക്ക് വിരാമമിടുകയും കൈക്കൂലി, കരിഞ്ചന്ത എന്നിവയ്ക്ക് സ്ഥാനം കൊടുക്കാതിരിക്കുകയും ചെയ്താൽ നവകേരളം പടുത്തുയർത്തുന്നതിന് അധികകാലം കാത്തിരിക്കേണ്ടതില്ല. ഇനി നമ്മുടെ ചിന്ത നവകേരളം മാത്രമാകട്ടെ.

പി.ആർ.ജോസ് ചൊവ്വൂർ‌