Letters
വർധിക്കുന്ന അസഹിഷ്ണുത
Thursday, September 20, 2018 12:07 AM IST
‌രാഷ്‌ട്രപിതാവ് മഹാത്മജി വിഭാവനംചെയ്തതു മതസൗഹാർദവും ഐക്യവും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ജനാധിപത്യരാഷ്‌‌ട്രത്തെയാണ്. ഗാന്ധിയൻ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 മുതൽ 30 വരെ മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ, അതിനു വിപരീതമായ സ്ഥിതിവിശേഷമാണ് അടുത്തകാലയളവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. വർഗീയവാദികൾ രാജ്യത്ത് വർഗീയത അഴിച്ചുവിടുന്നു. ഒരു ഹിന്ദുരാഷ്‌ട്രം കെട്ടിപ്പടുക്കുക എന്നതാണ് ഇക്കൂട്ടരുടെ അന്തിമലക്ഷ്യം.

ഗോവധനിരോധനം, മത‌പരിവർത്തനം തടയൽ, ഹിന്ദുമതം വിട്ടു മറ്റു മതങ്ങളിലേക്കു പോയവരെ മടക്കിക്കൊണ്ടുവരിക, വേദാധിക്ഷ്ഠിതമായ വിദ്യാഭ്യാസം നടപ്പാക്കുക, സംസ്കൃതം നിർബന്ധിത പാഠവിഷയമാക്കുക, ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുക, ഇംഗ്ലീഷ് വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്തുക, സ്കൂളുകളിൽ യോഗ നിർബന്ധമാക്കുക, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള ഭരണഘടനയിലെ പ്രത്യേക പരിഗണനയിൽ ഭേദഗതിവരുത്തുക തുടങ്ങിയവ ഹിന്ദുത്വ അജൻഡക്കാരുടെ ലക്ഷ്യങ്ങളാണ്.

ഗോസംരക്ഷണത്തിന്‍റെ പേരിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന ശ്രുതിപരത്തലിന്‍റെ പേരിലും അന്പതോളം പേരെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു ഗോമാംസവ്യാപാരിയെ തല്ലിക്കൊന്ന കേസിൽ കോടതിയാൽ ശിക്ഷിക്കപ്പെട്ടു ജാമ്യത്തിൽ വെളിയിൽവന്ന എട്ടുപേരെ മാലയിട്ടു സ്വീകരിച്ചത് ഒരു ‌കേന്ദ്രമന്ത്രിയാണ്.

രാജ്യത്തു ഗോവധം നിരോധിക്കാത്തിടത്തോളം കാലം ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ആവർത്തിക്കപ്പെടാമെന്നാണു പല ആർഎസ്എസ് ബിജെപി നേതാക്കളും പറയുന്നത്. മേൽ സൂചിപ്പിച്ച അനിഷ്ടസംഭവങ്ങളുടെയും മതന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കും എതിരേ നടക്കുന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയിലെ മതേതര ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നാൽ മാത്രമേ ശിഥിലീകരണശക്തികൾ പരാജയപ്പെടുകയുള്ളൂ.

തോമസ് മുളയ്ക്കൽ, ബംഗളൂരു