Letters
തുച്ഛഭൂമിക്കാരെ മാറ്റിപ്പാർപ്പിക്കരുതോ?
Saturday, September 22, 2018 12:53 AM IST
കുട്ടനാട്ടിൽ 10 സെന്‍റിൽ താഴെ കര ഭൂമിയിൽ വീടുമായി കഴിയുന്നവരെ കുട്ടനാട്ടിൽ നിന്നു മാറ്റി വേറെ കര പ്രദേശത്ത് പകരം ഭൂമിയും വീടും കൊടുത്തു പുനരധിവസിപ്പിക്കണം. കുട്ടനാട്ടിലെ ചെറുകഷണം കരപ്രദേശങ്ങൾ മനുഷ്യന്‍റെ സ്ഥിരവാസത്തിനു പറ്റിയതല്ല.

തുച്ഛഭൂമിക്കാർക്കു തൊഴിൽ തേടാൻ കരപ്രദേശമാണു വേണ്ടത്. കുട്ടനാട് പുനരധിവാസം ഏറ്റെടുത്ത ചങ്ങനാശേരി അതിരൂപത ദയവായി ശ്രദ്ധിച്ചാലും. അതിരൂപത ചെയ്യാൻ പോകുന്നത് ഒരു മഹോന്നത കാര്യമാണ്.

ഫിലിപ്പ് പഴേന്പള്ളി, പെരുവ