Letters
ആൾക്കൂട്ടക്കൊല കലാപരിപാടിയോ?
Sunday, September 23, 2018 10:56 PM IST
രാജ്യത്ത് ആൾക്കൂട്ട കൊല ഒരു കലാപരിപാടിപോലായിരിക്കുന്നു. എത്ര നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്? സ്ത്രീപുരുഷ ഭേദമെന്യേ നിരപരാധികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിനു തക്കശിക്ഷ നൽകണം.

കാഷ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, കേരളം എന്നിവേണ്ട എല്ലാ സംസ്ഥാനങ്ങളിലും പീഡനങ്ങളും കൊലപാതകങ്ങളും മാത്രം. മനുഷ്യവേഷം പൂണ്ട പിശാചുക്കളെയെല്ലാം എത്രയുംവേഗം നശിപ്പിക്കണം. ഭൂമിയിൽ മനുഷ്യരെ ജീവിക്കാൻ അനുവദിക്കണം. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും അവസാനംവരുത്തണം.

ലീലാമ്മ വർഗീസ്, അതിരന്പുഴ