Letters
പ്രളയദുരന്ത ഫണ്ടിൽ എന്തിനു സർക്കാർ ഒളിച്ചുകളിക്കുന്നു?
Sunday, September 23, 2018 10:57 PM IST
സുതാര്യമാകാൻ സംസ്ഥാന ഗവൺമെന്‍റും ഭരിക്കുന്ന പാർട്ടിയും തയാറല്ലെന്നാണ് ഇതുവരെയുള്ള അവരുടെ നിലപാടുകൾ സൂചിപ്പിക്കുന്നത്. ദുരിതാശ്വാസത്തിന്‍റെ പേരിലുള്ള 10,000 രൂപ വാങ്ങുന്നവരുടെ പേരുകൾ വെബ്സൈറ്റിൽ കൊടുക്കുമെന്നു പറയുന്നു. അത്രയും നല്ലത്. കിട്ടുന്നതൊക്കെ അടിച്ചുമാറ്റാൻ ശ്രമിക്കുന്നവർ ഇവിടെ ഒട്ടും കുറവല്ലാത്തതുകൊണ്ട് 10,000 രൂപ വാങ്ങിയവരുടെ പേരുകൾ വെബ്സൈറ്റിൽ വരട്ടെ.

പക്ഷേ അതുകൊണ്ടു മാത്രം കാര്യമില്ല. ഇവരേക്കാൾ പഠിച്ച കള്ളന്മാർ പാർട്ടിയിലും ഉദ്യോഗസ്ഥരുടെ ഇടയിലും ഗവൺമെന്‍റിലാകെയും ഉണ്ടെന്നതിനു തെളിവ് അന്വേഷിച്ച് വിവരാവകാശം വിനിയോഗിക്കാൻ മെനക്കെട്ടിട്ടു കാര്യമില്ലല്ലോ.

പ്രളയദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതനിവാരണ ഫണ്ടിലേക്ക് വരുന്ന തുകയുടെ കൃത്യമായ കണക്കും ദാതാക്കളുടെ പേരും വെബ്സൈറ്റിൽ കൊടുക്കാൻ എന്താ ഇത്ര മടി? ഈ രണ്ടു കാര്യങ്ങളും അതിനു പുറമേ ഓരോ കാര്യങ്ങൾക്കുവേണ്ടി ഈ ഫണ്ടിൽനിന്നു ചെലവഴിക്കുന്ന തുകയും വെബ്സൈറ്റിൽ വരണം. അതിനു തയാറില്ലെങ്കിൽ സുതാര്യതയെപ്പറ്റി ഒരു അവകാശവാദവും ആർക്കും വേണ്ട.

സുനാമിഫണ്ട് ചെലവഴിക്കലും ഓഖി ദുരന്താനന്തര നടപടികളും കണ്ട കേരളം ഗവൺമെന്‍റിനോട് ഈ  സുതാര്യത ആവശ്യപ്പെടണം. മാധ്യമങ്ങളും പൊതുജനങ്ങളും നിശബ്‌ദമായാൽ ചൂഷകവർഗം പ്രളയദുരന്തത്തെ ഒരു ചാകരയാക്കി മാറ്റും. പൊതുജന നിശബ്‌ദത അഴിമതി വിളിച്ചുവരുത്തും.

അലക്സാണ്ടർ ജോസഫ്