Letters
ലഹരിവസ്തുക്കൾക്കെതിരേ യുദ്ധം അനിവാര്യം
Sunday, September 23, 2018 10:58 PM IST
കേരളത്തിൽ യുവാക്കളുടെ ഇടയിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. സമൂഹം വളരെ അടിയന്തരമായ ഇടപെടൽ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുജനാരോഗ്യം വളരെ മെച്ചപ്പെട്ട കേരളത്തിലെ ജനസംഖ്യയുടെ 11. 36ശതമാനം മാനസിക ആരോഗ്യ പ്രശ്നം നേരിടുന്നവരാണെന്നു മാനസിക ആരോഗ്യ സർവേ ഫലം 2017 ൽ വെളിപ്പെടുത്തിയിരുന്നു. പക്ഷേ സർവേയുടെ വെളിച്ചത്തിൽ സ്വീകരിക്കേണ്ട നടപടികൾ കൈകൊണ്ടുവോ എന്നതും വിലയിരുത്തപ്പെടണം. നടപടികൾ സ്വീകരിച്ചു എങ്കിൽ അതിന് അനുസൃതമായി രോഗാവസ്ഥ കുറച്ചു കൊണ്ടുവരാൻ സാധിച്ചോ എന്നതും വിലയിരുത്തണം.

സമീപ നാളിൽ വർധിച്ചു വരുന്ന യുവജന ആത്മഹത്യകളുടെ എണ്ണം നമ്മെ ആശങ്കപ്പെടുത്തുന്നു. 2006 നെ അപേക്ഷിച്ചു 2016ലെത്തിയപ്പോൾ ആത്മഹത്യാനിരക്കിൽ കുറവ് വന്നു എന്നു നിയമസഭയിൽ രേഖാമൂലം ആരോഗ്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. എങ്കിലും കാര്യങ്ങൾ വീണ്ടും കൈവിടുകയാണെന്നുണ്ടോ?

18 വയസിനു മുകളിൽ പ്രായമുള്ള 14.4 ശതമാനം ആളുകൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും മാനസിക പ്രശ്നം നേരിടേണ്ടി വന്നവരാണ്. കേരളത്തിലെ തെരഞ്ഞെടുത്ത മൂന്നു ജില്ലകളിൽ’ നിംഹാൻസ് ’സഹായത്തോടെ നടത്തിയ സർവേ വെളിപ്പെടുത്തൽ നിസാരമായി കാണുവാൻ പറ്റില്ല. കേരളത്തിലെ 0. 44 ശതമാനം പേർ ഗുരുതര മാനസിക രോഗികൾ ആണെന്നതും ആശങ്ക ഉളവാക്കുന്നു.

വർധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ ‌ കൂട്ടായ നടപടി അനിവാര്യമാണ്. നാർകോട്ടിക് ആക്ട് പ്രകാരം ഉള്ള കേസുകൾ 2008ൽ വെറും 508 ആയിരുന്നെങ്കിൽ 2015ൽ 4015 വരെ ഉയർന്നു.

ലഹരി വ്യാപാരത്തിന്‍റ വ്യാപ്തി വർധിച്ചു എന്നത് ഈ കണക്കു തന്നെ വെളിപ്പെടുത്തുന്നു. കഞ്ചാവും ഹെറോയിനും അരിഷ്ടവും മുതൽ കഫ് സിറപ്പിൽ വരെ ലഹരി കണ്ടെത്തുകയാണു പല യുവജനങ്ങളും. കേരളത്തിൽ 617 പ്രായത്തിലുള്ള വിദ്യാർഥികളിൽ അഞ്ചു ശതമാനം ലഹരി ഉപയോഗം നടത്തുന്നു എന്നതും നിസാരമായി കാണാൻ പറ്റില്ല. 12.6ശതമാനം ആത്മഹത്യാ പ്രവണതയ്ക്ക് അടിമകൾ ആണെന്നതും ആശങ്ക ഉളവാക്കുന്നു.

ബൃഹത്തായ ഒരു മാനസിക ആരോഗ്യ മേഖലയുടെ അഭാവം നമ്മുടെ കേരളത്തിൽ നിലനിൽക്കുന്നു. ഒരു ലക്ഷം പേരെ ചികിൽസിക്കാനുള്ള മനോരോഗ വിദഗ്ധരുടെ എണ്ണം വെറും 1.2 മാത്രം. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ എണ്ണം ലക്ഷം പേർക്ക് അര ഡോക്ടർ എന്നതും.
ലഹരിക്കെതിരേ ഒരു യുദ്ധം കൊച്ചു കേരളത്തിൽ അനിവാര്യമാണ് എന്നതിൽ സംശയമില്ല. കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ ഉണ്ടാകണം. മനോരോഗ വിദഗ്ധരുടെ തസ്തിക എല്ലാ താലൂക്ക് ആശുപത്രികളിലും ഉണ്ടാകണം. മനോരോഗ പുനരധിവാസ കേന്ദ്രം കൂടുതൽ വേണ്ടിയിരിക്കുന്നു. വിവിധ തലത്തിലുള്ള ശക്തമായ ബോധവത്കരണം അനിവാര്യമാണ് . വിദ്യാർഥികളും അധ്യാപകരും രാഷ്‌ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും എല്ലാം ചേർന്നുള്ള ഒരു "യുദ്ധം’. ഈ യുദ്ധത്തിൽ സമൂഹം ജയിക്കുക തന്നെ വേണം. അല്ലാത്തപക്ഷം നാം നേടുന്ന വികസനവും പുരോഗതിയും ഒന്നും യഥാവിധി അനുഭവിക്കാൻ ഇവിടെ മാനസിക ആരോഗ്യം ഉള്ള ജനത തന്നെ ഉണ്ടാകില്ല. ലഹരി പിശാചിനെതിരെ ഉണർന്നു പ്രവർത്തിക്കാം.

കുര്യൻ തൂന്പുങ്കൽ, ചങ്ങനാശേരി