Letters
യൂറോപ്പിലായിരുന്ന പാലാ ബിഷപ്പിനെ പാലാ സബ്ജയിലിലെത്തിച്ച ചാനലുകളുടെ നേര്!
Tuesday, October 2, 2018 11:48 PM IST
അന്വേഷണാത്മക റിപ്പോർട്ടിംഗിന്‍റെ ഉസ്താദുക്കളാണു നമ്മുടെ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പ്രമുഖ റിപ്പോർട്ടർമാർ. നേരോടെ, നിർഭയം, നിർദയത്വം എന്നൊക്കെയാണ് അവരുടെ മുദ്രാവാക്യങ്ങൾ. മരിച്ചവരെ ഉയിർപ്പിക്കാനും ജീവിച്ചിരിക്കുന്നവരെ വാക്കുകളെന്ന വടിവാളിനു വെട്ടിക്കൊല്ലാനും നിർദയത്വം പ്രഖ്യാപിത നയമായതുകൊണ്ട് അവർക്ക് ഒരു മടിയുമില്ല. കാതുകൾക്ക് ഇന്പകരമായതു കേൾക്കാൻ, കണ്ണുകൾക്കു മഴവിൽ നിറങ്ങളുടെ ശോഭ ആസ്വദിക്കാൻ അവസരം നൽകുന്ന കഥകൾ മെനഞ്ഞെടുക്കാൻ, അന്വേഷണാത്മക റിപ്പോർട്ടിംഗിൽ ബിരുദാനന്തര ബിരുദം നേടിയ റിപ്പോർട്ടർമാരാണു യൂറോപ്പിലായിരുന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ നിമിഷനേരംകൊണ്ട് പാലാ സബ്ജയിലിലെത്തിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിപ്പിച്ചതും ഈ ഫ്രാങ്കോയും കല്ലറങ്ങാട്ടും തമ്മിൽ എന്താണ് ഇത്ര ബന്ധമെന്നു ചോദിച്ചതും ചോദിപ്പിക്കുന്നതും.

ഒരേസമയം രണ്ടു സ്ഥലത്തായിരിക്കാനുള്ള വിശേഷവരത്തിന് ബൈലൊക്കേഷനെന്നു പറയും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ആ വിശേഷ വരമുണ്ടെന്ന് കണ്ടുപിടിച്ചത് നമ്മുടെ ദൃശ്യമാധ്യമവീരന്മാരായ അന്വേഷണാത്മക റിപ്പോർട്ടറുടെ മിടുക്കുതന്നെയല്ലേ? ഇക്കൂട്ടരുടെ വിശ്വാസ്യതയെ വിളിച്ചോതുന്ന ഒരു സംഭവമായിപ്പോയി ഇത്!

ബന്ധപ്പെട്ടവർ വിവരം അറിയിച്ചപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ തടിയൂരാൻ മാത്രമുള്ള ഒരു ഖേദപ്രകടനം! ലോകം മുഴുവനും തെറ്റിദ്ധാരണ സൃഷ്‌ടിച്ചശേഷം ഒറ്റവാക്കിലുള്ള ഖേദപ്രകടനംകൊണ്ടു തടിയൂരിയ മാധ്യമധർമം! വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും യക്ഷികളെപ്പോലെ അവരുടെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ മലയാളത്തിലെ ഏതു പദമുപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. ഇവർക്കൊക്കെ നാളെ ബെസ്റ്റ് റിപ്പോർട്ടിംഗിനുള്ള അവാർഡ് കിട്ടുകയില്ലെന്ന് ആരറിഞ്ഞു? ഇവരുടെ ഖേദപ്രകടനവും പിൻവലിക്കലുമൊന്നു ശ്രദ്ധിക്ക്; അവർ ഇപ്പോഴും അവർ മെനഞ്ഞ കഥ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
ലക്ഷക്കണക്കിനു രൂപ ശന്പളം വാങ്ങി മാധ്യമ ഉടമകൾക്കുവേണ്ടി ജീവിച്ച്, അവർക്കുവേണ്ടി ദാസ്യവേല ചെയ്ത്, ഉണ്ണുന്ന ചോറിനു നന്ദി കാണിക്കുന്ന അവതാര പ്രതിഭകൾക്കു നമോവാകം. അവർക്ക് ഇനിയും അവരുടെ സൃഷ്‌ടിസംഹാര യത്നം തുടരാം. ചാനൽ ചർച്ചാതൊഴിലാളികൾക്കും വിധിയാളന്മാർക്കും "നല്ല നമസ്കാരം'

അലക്സാണ്ടർ ജോസഫ്, പാലാ