Letters
ലഹരിമോചന പരസ്യത്തിൽ ഗാന്ധിജിക്ക് അവഹേളനം
Friday, October 12, 2018 10:58 PM IST
ഗാന്ധിജയന്തിദിനത്തിൽ സർക്കാർ വിമുക്തി എന്ന പേരിൽ ലഹരിമോചന പരസ്യത്തിൽ ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തിയത് ഗാന്ധിജിയെ അവഹേളിക്കുന്നതിനു തുല്യമായിരിക്കുന്നു. ഗാന്ധിജി മദ്യത്തിനെതിരേ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. മദ്യം സകലതിന്മകളുടേയും പെറ്റമ്മയും പോറ്റമ്മയുമാണെന്നും ഒരുവന്‍റെ വീട്ടുപടിക്കൽ മദ്യഷാപ്പുള്ളിടത്തോളം കാലം മദ്യപിക്കരുതെന്ന് അയാളെ ഉപദേശിച്ചിട്ടു കാര്യമില്ലെന്നും മദ്യത്തിൽനിന്നുള്ള നികുതി വരുമാനം പാപത്തിന്‍റെ കൂലിയാണെന്നും താൻ ഒരു മണിക്കൂർ നേരം ഇന്ത്യയുടെ സർവാധികാരിയായാൽ രാജ്യത്തെ മദ്യശാലകൾ പ്രതിഫലം നൽകാതെ അടച്ചുപൂട്ടിക്കുമെന്നും ഗാന്ധിജി പറഞ്ഞിരുന്നു.

ഗാന്ധിജിയുടെ വാക്കുകൾ ഭരണാധികാരികൾക്ക് അറിയില്ലെന്നു കരുതാനാകില്ല. എന്നിട്ടും നാടാകെ മദ്യമൊഴുക്കി ജനങ്ങളെ ദുരിതത്തിലാക്കിയിട്ട് ജില്ലതോറും ലഹരിമോചനകേന്ദ്രങ്ങൾ തുടങ്ങുമെന്നു പറയുന്നു. മറ്റു കാര്യങ്ങൾ എന്തുതന്നെയായിരുന്നാലും ഗാന്ധിജിലെ അവഹേളിക്കുന്നത് ഗാന്ധിജിയെ ആദരിക്കുന്നവർക്ക് ദുഃഖകരമാണ്.

കെ.ജെ. കുര്യൻ, കൊല്ലംപറന്പിൽ, കാഞ്ഞിരത്താനം.