Letters
തുറന്നുപറച്ചിലിന് അഭിനന്ദനങ്ങൾ
Tuesday, October 16, 2018 1:09 AM IST
ദീപികയ്ക്ക് അഭിനന്ദനങ്ങൾ! ചില തുറന്നുപറച്ചിലുകൾക്കു സമയമായെന്നു തിരിച്ചറിഞ്ഞതിന്, ചില കാണാപ്പുറങ്ങൾക്കു തിരശീല ഉയർത്തിയതിന്, ചില നഗ്‌നസത്യങ്ങളുടെ വെളിപ്പെടുത്തലുകൾക്ക് അകത്താളുകൾ മാറ്റിവച്ചതിന്. വായിച്ചു, സമയംകൊടുത്തുതന്നെ വായിച്ചു. ഓരോ ദിവസവും സമീക്ഷയിലൂടെ കണ്ണോടിച്ചപ്പോൾ ഒന്നു മനസിലായി, സത്യം എത്രമാത്രം മൂടപ്പെട്ടിരിക്കുന്നു എന്ന്. എന്നാൽ, ഏതു ചാരംകൊണ്ടു മൂടിയാലും, എത്രമാത്രം മൂടിയാലും, തീക്കനൽ അടിയിൽ കിടപ്പുണ്ട്, ഒട്ടും തീവ്രത നഷ്‌ടപ്പെടാതെതന്നെ. ഈ വർധിച്ച ചാരത്തെ ഊതിമാറ്റാൻ ദീപിക കാണിച്ച ധൈര്യത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.

പച്ചനുണകളെ പാലൂട്ടിവളർത്താൻ പാടുപെടുന്നവർ മണിക്കൂറുകളോളം ചാനലുകളിൽ ബഹളംവച്ചാലും പത്രത്തിന്‍റെ ഒരു മുഴുവൻ പേജും തുണ്ടുവാർത്തകൾക്കായി വിട്ടുകൊടുത്താലും അതൊന്നും മാധ്യമധർമമാകില്ല. അർധസത്യങ്ങൾക്കു പൂർണസത്യത്തേക്കാൾ രൂപഭേദം വരുത്താൻ സഭാവിരോധികളായ കുറേപ്പേരെ നിരത്തി, അതിൽ ഞാങ്ങണ പോലുള്ള സഭാവക്താക്കളെ മാത്രം ക്ഷണിച്ചുവരുത്തി തിമിർത്താടുന്ന രണ്ടാംകിട ചാനൽചർച്ചകൾക്ക് കുറച്ചുപേരെ നോക്കുകുത്തികളായി കിട്ടിയിരിക്കാം. കുറേപ്പേരെ കുറച്ചുസമയം കൈയടിപ്പിക്കാൻ കഴിഞ്ഞെന്നുവരാം.

പക്ഷേ ഇതൊക്കെയാണോ പത്രധർമം, മാധ്യമധർമം എന്നു ചിന്തിക്കേണ്ടതുണ്ട്. വളച്ചൊടിക്കുന്ന വസ്തുതകളിൽ സത്യം എത്രമാത്രമുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ മാധ്യമങ്ങൾക്കു കഴിയുന്നുണ്ടോ? എത്ര വളച്ചെഴുതിയാലും എത്ര വളഞ്ഞവരിയിലൂടെ എഴുതിയാലും സത്യം നേർരേഖതന്നെയാണെന്ന് ഇവർ മനസിലാക്കട്ടെ. ദീപിക നടത്തിയത് ഇത്തരമൊരു നേർരേഖയുടെ അവതരണമാണ്.

സന്യാസത്തോട് ഇത്രയും സ്നേഹമുള്ളവരാണു കേരളത്തിലെ ചില വിഘടനവാദികളും തീവ്രവാദികളും പരിഷ്കാരവാദികളും എന്നു തിരിച്ചറിയാൻ ഞാൻ അൽപ്പം വൈകിപ്പോയി. എന്നാൽ, സമരപ്പന്തലിൽ കാണിച്ച ആ സ്നേഹത്തിന് ഉപ്പിട്ട സോഡാനാരങ്ങാ വെള്ളത്തിലെ ഗ്യാസിന്‍റെ ആയുസേ ഉള്ളൂ എന്നു തിരിച്ചറിയാൻ പിഎച്ച്ഡി വേണമെന്നൊന്നുമില്ല. അതിൽ എഴുതപ്പെട്ട തിരക്കഥ എന്തെന്നു മനസിലാക്കാൻ എന്നെപ്പോലുള്ള പാവം നസ്രാണികൾക്ക് തലപുകഞ്ഞാലോചിക്കേണ്ട കാര്യമൊന്നുമില്ല. ഏതുവിധത്തിലും സഭയെ ചെളിവാരിത്തേക്കാനും പൗരോഹിത്യത്തെയും സന്യാസത്തെയും ഇല്ലാതാക്കാനും ഇനി പുതിയ കഥകളുമായി എത്തുമായിരിക്കും!

ഒരോർമപ്പെടുത്തൽകൂടി. സഭയുടെ സന്യാസജീവിതങ്ങൾ വെറും ആടുജീവിതമല്ല. തലയിൽ മുണ്ടിട്ടതിനാലും താടി വളർത്തിയതിനാലും ക്ലീൻ ഷേവ് ചെയ്തതിനാലും സഭാവസ്ത്രം ധരിച്ചതിനാലും കിട്ടുന്നതാണു സന്യാസവും പൗരോഹിത്യവും എന്ന് തെറ്റിദ്ധരിച്ചെങ്കിൽ എന്‍റെ പൊന്നു സഹോദരാ/സഹോദരീ ഒന്ന് ഓർമപ്പെടുത്തിക്കൊള്ളട്ടെ, സത്യത്തിൽനിന്ന് ഒരുപാട് അകലെയാണ് നിങ്ങൾ.

ജോ കുറവിലങ്ങാട്