Letters
കുട്ടനാട്: മീനും കതിരും ഹൗസ് ബോട്ടും
Wednesday, October 17, 2018 12:57 AM IST
പ്രളയാനന്തര കുട്ടനാടിന്‍റെ പുനരുദ്ധാരണത്തെക്കുറിച്ചു പല ചർച്ചകളും നടന്നുവരികയാണല്ലോ. കുട്ടനാട്ടിൽ നെൽകൃഷി നഷ്‌ടക്കച്ചവടമാണെന്നും അതിനാൽ മത്സ്യകൃഷ‍ി, വിനോദ സഞ്ചാര വികസനം എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമായി എന്നും ഒരു സെമിനാറിൽ ഒരു ഗവൺമെന്‍റ് സെക്രട്ടറി അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് അഭിപ്രായം പറയാൻ അവകാശമില്ലെന്നും നയപരമായ കാര്യങ്ങൾ പറയാൻ അവകാശം മന്ത്രിമാർക്കാണെന്നും പറഞ്ഞ് അദ്ദേഹത്തിന്‍റെ നാവടച്ചു.

കുട്ടനാടിന്‍റെ സാമൂഹ്യ ചരിത്രം പരിശോധിച്ചാൽ അറിയാം പതിനെട്ടാം നൂറ്റാണ്ടിനു മുന്പ് അവിടെ നെൽകൃഷി വ്യാപകമായി നടത്തപ്പെട്ടിരുന്നില്ല എന്ന്. കണ്ടൽ കാടുകളും വെള്ളക്കെട്ടുകളും നിറഞ്ഞ പ്രദേശമായിരുന്നു അന്നവിടെ. ആദ്യകാല കുടിയേറ്റക്കാർ ജലജീവികളെ വേട്ടയാടുന്നതിനുവേണ്ടിയാണിവിടെയെ ത്തിയത്. 1518 നൂറ്റാണ്ടുകളിൽ എത്തിയ കർഷകർ കണ്ടൽകാടുകൾ തീയിട്ടു കൃഷിയിറക്കി. ഒന്ന് രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിൽ ഭഷ്യക്ഷാമം രൂക്ഷമായപ്പോൾ വേന്പനാട്ടു കായലിന്‍റെ ചില ഭാഗങ്ങൾ കുത്തിയെടുത്ത് കൃഷി വികസിപ്പിച്ചു.
1520 നൂറ്റാണ്ടുകളിൽ പരിസ്ഥിതിയോട് ഒരു നീതിയും പുലർത്താതെയാണ് കൃഷിയിടങ്ങളുടെ വിസ്തൃതി വളർത്തിയത്. അതിനാൽ 21ാം നൂറ്റാണ്ടിൽ ഒരു തിരിച്ചുപോക്ക് ആവശ്യമാണ്. കുറെ സ്ഥലങ്ങൾ മത്സ്യത്തിനും മറ്റു ജല ജീവികൾക്കുമായി മാറ്റി വയ്ക്കുക. കുറെ കണ്ടൽകാടുകളും വളർത്തുക. കുട്ടനാട്ടിൽ നെൽകൃഷി ഇന്ന് ഒരു നഷ്‌ടക്കച്ചവടം ആണെന്ന് എല്ലാവർക്കും അറിയാം. മന്ത്രി എന്തു പറഞ്ഞുനടന്നാലും കൃഷി പച്ച പിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണു കൃഷിയെ ഏറെ സ്നേഹിക്കുന്ന കുട്ടനാടൻ കർഷകർ പോലും മറിച്ചുചിന്തിക്കാൻ തുടങ്ങിയിട്ടുള്ളത്. അവർ പറയുന്നുനെൽകൃഷിക്കൊപ്പം മീൻ വളർത്തലും വേണമെന്ന്.

ജോർജ് പുന്നക്കുന്നം, അമര, ചങ്ങനാശേരി