Letters
മാധ്യമ വിചാരണകൾ അവസാനിപ്പിക്കണം
Wednesday, October 17, 2018 12:59 AM IST
വിവിധ തരത്തിലുള്ള പീഡനങ്ങളെക്കുറിച്ചും മറ്റു തിന്മപ്രവൃത്തികളേക്കുറിച്ചും മാധ്യമങ്ങളിലൂടെയുള്ള ചിത്രീകരണങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം വായനക്കാരും പ്രേക്ഷകരുമുണ്ടാകാം. എന്നാൽ, ജനശ്രദ്ധ നേടാനും റേറ്റിംഗ് വർധിപ്പിക്കാനുമായി നടത്തുന്ന ഇത്തരം മാധ്യമ വിചാരണകൾ കേരളീയ സമൂഹത്തെ മലീമസമാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നന്മകൾ ചെയ്യുന്ന വ്യക്തികളേയും സമൂഹങ്ങളേയും പൊതുസമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ദൗത്യമാണ് വ്യക്തികളും മാധ്യമങ്ങളും ഏറ്റെടുക്കേണ്ടത്. നിയമങ്ങളിലും നിയമവ്യവസ്ഥയിലും ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്പോൾ അത് തിരുത്തേണ്ടതിനുപകരം നിശബ്ദത പാലിക്കുന്ന മാധ്യമങ്ങളുടെ നിലപാട് ഗുരുതരമായ സാമൂഹ്യവിപത്തിനിടയാക്കും.

കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന അവസരങ്ങളിൽ ഇരയോടും പ്രതിയോടും ഒപ്പമല്ല എന്ന പക്ഷപാത‌രഹിതമായ നിലപാടാണ് നീതി ഉറപ്പാക്കാൻ മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ കോടതികളുടെ വിധികളെ സ്വാധീനിക്കാൻ സാധ്യതയുള്ള തരത്തിൽ ചാനൽ ചർച്ചകൾ നടത്തുന്ന ചാനലുകൾ സമൂഹനന്മയെ കരുതി നയം തിരുത്താൻ തയ്യാറാകണം.

അജോ വട്ടുകുന്നേൽ, രൂപത ജനറൽ സെക്രട്ടറി, കുടുംബ കൂട്ടായ്മ, പാലക്കാട് രൂപത