Letters
എല്ലാം ശരിയാക്കുന്ന ഭരണരീതികൾ
Tuesday, October 23, 2018 12:14 AM IST
എല്ലാം ശരിയാക്കുമെന്ന പ്രതിജ്ഞയോടെ ഭരണമേറ്റ പിണറായി സർക്കാർ, മന്ത്രിസഭയിലെ ഒരു മന്ത്രിയെ മിനിമം യോഗ്യത പോലുമില്ലാത്ത സ്വന്തം ബന്ധുവിനെ "ഗസറ്റഡ്’ പദവിയിലെത്തിച്ചെന്ന ആരോപണത്താൽ പുറത്താക്കി പകരമൊരാളെ മന്ത്രിസഭയിലെടുത്ത് ഭരണരംഗം ശരിയാക്കി. പുറത്താക്കിയയാളെ വീണ്ടും മന്ത്രിസഭയിലെടുത്ത് (പകരമെടുത്തയാളെ പുറത്താക്കാതെ) മന്ത്രിസഭ വികസിപ്പിച്ചു. എന്നിട്ടു മുഖ്യമന്ത്രി ചികിത്സ തേടി മുതലാളിത്ത രാജ്യത്തിലേക്കു കുടുംബത്തോടൊപ്പം യാത്രയായി.
ഇതാണോ എല്ലാം ശരിയാക്കുന്ന ഭരണരീതി? 

ഇ.കെ. വർഗീസ്, ഒരുമനയൂർ.