Letters
വാഹനാപകടം: സഹയാത്രക്കാർക്കും ശ്രദ്ധ വേണം
Monday, October 29, 2018 12:42 AM IST
രാത്രിയിൽ ദൂരയാത്ര പോകുന്പോൾ ഡ്രൈവർമാർ ഒന്നു കണ്ണു ചിമ്മിയാൽ വാഹനം അപകടത്തിൽപെടുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിന് വണ്ടി ഓടിക്കുന്പോൾ കൂടെ ഇരിക്കുന്നവർക്കും ഡ്രൈവറിൽ ശ്രദ്ധവേണം. യാത്രക്കാരിൽ ഒരാളെങ്കിലും ഡ്രൈവറെ ശ്രദ്ധിച്ചേ പറ്റൂ. ഡ്രൈവർക്ക് ഇടയ്ക്കിടെ ലഘു ഭക്ഷണവും വെള്ളവും കണ്ണും മുഖവും കഴുകുവാൻ അവസരവും ആവശ്യമായ വിശ്രമവും നൽകണം. ഡ്രൈവർ ഇതിനു വിസമ്മതിച്ചാൽ യാത്രക്കാർ നിർബന്ധിക്കണം.

തിരക്കുള്ള റോഡിൽ ഡ്രൈവർമാർ സൂക്ഷിച്ചു വണ്ടിയോടിക്കും. എന്നാൽ, തിരക്കില്ലാത്ത നല്ല റോഡിൽ വേഗം കൂട്ടുകയും ശ്രദ്ധ കുറയ്ക്കുകയും ചെയ്യും. അപ്പോൾ മയങ്ങിപ്പോകാം. ഈ സമയങ്ങളിൽ കൂടെയുള്ള ആൾക്കു ഡ്രൈവിംഗിനു തടസം നേരിടാത്ത വിധത്തിൽ എന്തെങ്കിലും ചെറുസംഭാഷണം ഡ്രൈവറോടാകാം.വലിയ വാഹനങ്ങളിൽ ദൂരയാത്ര പോകുന്പോഴും ഡ്രൈവറെ ശ്രദ്ധിക്കാൻ ഒരു സഹയാത്രികനെ ചുമതലപ്പെടുത്താം.

മുഹമ്മദ്കുട്ടി, മന്നം, പറവൂർ