Letters
പ്രീ-പെയ്ഡ് ടാക്സി: മിനിമം നിലവാരം ഉറപ്പുവരുത്തണം
Monday, October 29, 2018 12:42 AM IST
നെടുന്പാശേരി വിമാനത്താവളം അത്യാധുനികവും മനോഹരവുമാണ്. എന്നാൽ, ഇവിടെയെത്തുന്ന യാത്രക്കാർക്ക് പ്രീപെയ്ഡ് ടാക്സി കൗണ്ടറിൽ പണം അടച്ചശേഷം ലഭിക്കുന്നത് പലപ്പോഴും നിലവാരം കുറഞ്ഞ കാറുകളാണ്. കഴിഞ്ഞദിവസം ദോഹയിൽനിന്ന് എത്തിയ എനിക്ക് മുൻകൂട്ടി പണം അടച്ചശേഷം ലഭിച്ച കാർ പത്തുവർഷത്തിലേറെ പഴക്കം തോന്നിക്കുന്നതും നിലവാരം തീരെ മോശമായതുമായിരുന്നു.

നെടുന്പാശേരി മുതൽ തൃശൂർവരെ ശക്തമായ മഴയായിരുന്നു. കാറിന്‍റെ ഉള്ളിൽവരെ വെള്ളം കയറി. മുൻവശത്തെ വൈപ്പർ കേടായതിനാൽ മഴയത്തെ മുന്നിലെ കാഴ്ചകൾ വ്യക്തമാകാതെയാണ് ഡ്രൈവർ വണ്ടി ഓടിച്ചിരുന്നത്. ഏതുസമയവും അപകടമുണ്ടാകാൻ സാധ്യത. ഡോറിന്‍റെ ഗ്ലാസ് വിൻഡോകൾ ഉയർത്തണമെങ്കിൽ കൈകൊണ്ട് അമർത്തിപ്പൊക്കണം. കാറിന്‍റെ സീറ്റുകൾ പഴക്കംമൂലം പൊട്ടിപ്പൊളിഞ്ഞിരുന്നു.

ഡ്രൈവറോടു ചോദിച്ചപ്പോൾ പറഞ്ഞത് പത്തുലക്ഷം രൂപ നൽകിയാലേ എയർപോർട്ടിൽ ടാക്സിക്ക് അനുമതി ലഭിക്കൂ എന്നാണ്? എയർപോർട്ട് മാത്രം നന്നായാൽപോരാ, അവിടെ ലഭിക്കുന്ന സേവനങ്ങളും നിലവാരമുള്ളതായിരിക്കണം. അധികാരികളുടെ ശ്രദ്ധ ഇതിലേക്കുകൂടി ക്ഷണിക്കുന്നു.

ജയിംസ് മുട്ടിക്കൽ, പ്രസിഡന്‍റ്, തൃശൂർ ജില്ലാ ഉപദേശകസമിതി