Letters
സുഖമൊരുനാൾ, വരും ദുഃഖമൊരുനാൾ
Friday, November 2, 2018 12:45 AM IST
സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ സുഖം മാത്രം ആഗ്രഹിക്കാതെ, കൂടെവരുന്ന ദുഃഖത്തെയും സ്വീകരിക്കാൻ എല്ലാവരും തയാറാകണം. സുഖം മാത്രം അന്വേഷിച്ചു നടന്നാൽ പ്രതികൂലഭാവം കണ്ടുമുട്ടേണ്ടിവരുന്പോൾ കൊടുംനിരാശയാണുണ്ടാവുക.

ചുറ്റും വസിക്കുന്നവരെ നോക്കുക. പട്ടിണിയും പരിവട്ടവുമായി എത്രയോപേർ ജീവിക്കുന്നു. ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങായി നിൽക്കാൻ കഴിഞ്ഞാൽ അതാണു നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യകർമം. സന്പന്നരുടെ പിറകേ ധാരാളംപേർ വട്ടംകൂടി ചുറ്റുമുണ്ടാവും. എന്നാൽ, പ്രയാസപ്പെടുന്നവരുടെ അരികെ ആരുമുണ്ടാവില്ല.

സുഖത്തിന്‍റെ പിന്നാലെ മാത്രം നടക്കാതെ കൂടെയുള്ള ദുഃഖത്തെയും സസന്തോഷം സ്വീകരിക്കുക. സത്പ്രവർത്തികളിലൂടെ നമുക്ക് നമ്മുടെ ആരോഗ്യവും മനസമാധാനവും പരിപാലിക്കാം.

ജോബ് സ്രായിൽ, അമല നഗർ, തൃശൂർ