Letters
കരുണയോടെ നോക്കുക
Sunday, November 4, 2018 2:09 AM IST
നാട്ടിൽ വർധിച്ചുവരുന്ന കവർച്ചയെപ്പറ്റി ദീപിക മുഖപ്രസംഗം എഴുതിയത് ഉചിതമായി. എറണാകുളം, തൃശൂർ ജില്ലകളിലായി രണ്ടിടത്ത് എടിഎം കവർച്ച നടന്നു. കോട്ടയം ജില്ലയിൽ മൂന്നിടത്ത് കവർച്ചാശ്രമമുണ്ടായി.

തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് എടിഎം കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപ കവർന്നു. ഭവനഭേദനങ്ങളും തുടർക്കഥയാവുന്നു. കണ്ണൂർ നഗരത്തിലെ ഉരുവച്ചാലിൽ വാടകവീട്ടിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് സ്വർണാഭരണങ്ങളും രൂപയും കവർന്നത് കഴിഞ്ഞമാസമാണ്. ജാർഖണ്ഡിലെ ഹസാരിബാഗിൽ എടിഎം തകർത്ത് 35 ലക്ഷത്തോളം രൂപ അപഹരിച്ചത് കേരളത്തിൽ കവർച്ച നടന്നതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു.

ദീപികയിൽ പ്രസിദ്ധീകരിച്ച ആഴമേറുന്ന സാന്പത്തിക അസമത്വം എന്ന ലേഖനപരന്പരയിൽ സാന്പത്തിക അസമത്വത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്‍റെ മൊത്തം സന്പത്തിന്‍റെ 58.4 ശതമാനം കൈയടക്കിവച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസന്പന്നരാണ്. ഓരോ രണ്ടു ദിവസം കൂടുന്പോൾ ഒരാൾ കോടീശ്വരനാകുന്നു. 2017ൽ 17 ശതകോടീശ്വരന്മാർ രാജ്യത്തുണ്ടായി.

അതേസമയം ഭാരതത്തിലെ ഏറ്റവും ദരിദ്രരായ പത്തു ശതമാനം പേരുടെ ആകെ ആസ്തി 0.2 ശതമാനം മാത്രമാണ്. ഓരോ മണിക്കൂറിലും അഞ്ചു വയസിൽ താഴെയുള്ള നൂറു കുട്ടികളെങ്കിലും പട്ടിണിമൂലം മരിക്കുന്നു. ഒരു ദിവസം പതിനയ്യായിരം പേർ പട്ടിണിമൂലം ഇന്ത്യയിൽ മരിക്കുന്നുണ്ടെന്നാണു കണക്ക്. അതിശീഘ്രം വളരുന്ന ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ മുഴുവൻ ഫലങ്ങളും സന്പന്നന്‍റെയും അതിസന്പന്നന്‍റെയും പക്കലാണ് എത്തിച്ചേരുന്നത്. ഇന്ത്യയിൽ പാവപ്പെട്ടവന്‍റെ ഒരു ദിവസത്തെ വരുമാനം 100 രൂപയ്ക്കു താഴെയാണ്. ഈ ദരിദ്രന്‍റെ ജീവിതം ഒന്നു സങ്കൽപിച്ചുനോക്കൂ.

ഇന്ന് ഒരു ശരാശരി ഇന്ത്യക്കാരൻ എങ്ങനെ ജീവിതം തള്ളിനീക്കും? പണമുണ്ടാക്കാൻ പലരും ഏത് അധമമാർഗവും സ്വീകരിക്കുന്നു. ധർമാധർമങ്ങളെപ്പറ്റിയൊന്നും നോട്ടമില്ല. ധർമാധർമങ്ങളുടെ താളപ്പിഴകളിൽ പ്രപഞ്ച സംവിധാനങ്ങൾക്കും മാറ്റമുണ്ടാകാം. കേരളത്തിലുണ്ടായ മഹാപ്രളയം പ്രപഞ്ചശക്തിയുടെ ഒരു മുന്നറിയിപ്പായി ധാരാളം പേർ വിശ്വസിക്കുന്നു. അതിനാൽ സന്പത്ത് മുഴുവൻ പൂട്ടിവച്ചിരിക്കുന്ന സന്പന്നരും അതിസന്പന്നരും ദരിദ്രന്‍റെ മുഖത്തേക്ക് കരുണയോടെ നോക്കുക.

ജോസ് കൂട്ടുമ്മേൽ, കടനാട്