Letters
സിനിമക്കാർ ധർമമാർഗം വെടിയരുത്
Monday, November 5, 2018 11:26 PM IST
സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ നടി പാർവതി കണ്ണീർ തുടയ്ക്കുന്നതു കണ്ടതാണ് ഈ കുറിപ്പ് എഴുതാൻ പ്രേരകമായത്. ഞാൻ കഴിഞ്ഞ ഇരുപതുവർഷത്തിലേറെയായി സിനിമകൾ ടിവിയിൽ വല്ലപ്പോഴും കാണുന്നതല്ലാതെ തിയറ്ററിൽ പോയി കണ്ടിട്ടില്ല. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന സിനിമകളുമായി ഒരുവിധത്തിലും സഹകരിക്കുകയോ അവയിൽ അഭിനയിക്കുകയോ ചെയ്യുകയില്ല എന്ന് പാർവതി നിലപാട് സ്വീകരിച്ചതായി അറിയുന്പോൾ കുടുംബാംഗങ്ങളെ കൂട്ടി തിയറ്ററിൽ പോയി അത്തരം നല്ല സിനിമകൾ കാണാൻ ആഗ്രഹം തോന്നുന്നു.

സ്ത്രീശരീരത്തെ ആഭാസകരമായ വിധത്തിൽ ചിത്രീകരിക്കുന്ന സിനിമകളും ശത്രുക്കളോടു പ്രതികാരംചെയ്യാൻ കച്ചകെട്ടിയിറങ്ങിയ നായകരുടെ കഥ പറയുന്ന സിനിമകളും കാണുമ്പോൾ പ്രേക്ഷകരുടെ മനസിൽ വെറുപ്പും പകയും പ്രതികാരചിന്തയുമൊക്കെ കുന്നുകൂടും. അശ്ലീലസിനിമകൾ മനസിലേക്കു കടത്തിവിടുന്ന അസാന്മാർഗിക പ്രവണതകൾ പലരെയും മനോരോഗ നിലയിലെത്തിക്കുന്നു. ഇപ്പോഴിറങ്ങുന്ന സിനിമകളിൽ അപൂർവം ചില സംവിധായകരുടേത് ഒഴികെയുള്ളവ യുവാക്കളെ തിന്മയിലേക്കു നയിക്കുന്നവയാണ്.

ഗാനങ്ങൾ എഴുതാനും സംഗീതം നൽകാനും അഭിനയിക്കാനും കാമറ ചലിപ്പിക്കാനുമൊക്കെ കഴിവുള്ളവരും സിനിമകൾ നിർമിക്കാൻ സാന്പത്തികശേഷിയുള്ളവരും സംവിധായകരും ഒക്കെ തങ്ങൾക്കു ദൈവദത്തമായി ലഭിച്ച താലന്തുകൾ മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമേ ഉപയുക്തമാക്കൂ എന്നു പ്രതിജ്ഞ ചെയ്യണം. തങ്ങൾ ചെയ്യുന്നതൊക്കെ ഉത്തമമായി കരുതി അത് അനുകരിക്കുന്ന അടുത്ത തലമുറയെ ഓർത്തെങ്കിലും സിനിമാരംഗത്തുള്ളവർ ധർമമാർഗത്തിൽ ചരിക്കണം.

സജീവ് മാനുവൽ, പ്ലാശനാൽ