Letters
മുല്ലപ്പെരിയാർ: അടിയന്തര നടപടി വേണം
Monday, November 5, 2018 11:27 PM IST
മുല്ലപ്പെരിയാർ ഡാമിന്‍റെ ചരിത്രം പഠിച്ച് സത്യസന്ധമായി വസ്തുതകൾ സാധാരണ ജനങ്ങൾക്കു മനസിലാകുന്നവിധം വെളിപ്പെടുത്തിയ അഡ്വ. റസൽ ജോയിക്കും അതു പ്രസിദ്ധീകരിച്ച ദീപികയ്ക്കും അഭിനന്ദനങ്ങൾ. ലോകം മുഴുവൻ ശ്രദ്ധിച്ച കേരളത്തിലെ പ്രളയദുരിതങ്ങളുടെ വെളിച്ചത്തിൽ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ജനസേവകർ എന്നു പറയുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഒരിടത്തും ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുകയില്ലെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു. അതുപോലെ ഒരു സുപ്രീംകോടതി ജഡ്ജി ആയിരുന്ന ഒരാളെ ഡാമിന്‍റെ സുസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷനിൽ അംഗമാക്കിയത് ഒരു നല്ല വ്യവസായിയെ ഓപ്പറേഷൻ തിയറ്ററിൽ ഓപ്പറേഷൻ നടത്താനായി കയറ്റിവിടുന്നതുപോലെയായി.

ലോക നിയമമനുസരിച്ച് 50 വർഷം കഴിയുന്പോൾ ഡീകമ്മീഷൻ ചെയ്യേണ്ട ഡാം 120 വർഷം ആയിട്ടും ഉറപ്പേറിയതാണ് എന്നു പറയുന്നവരെ സൂക്ഷിക്കണം. ആടുകൾ തമ്മിൽ ഇടി കൂടുന്പോൾ "കുറുക്കൻ' നോക്കി നില്ക്കുന്നത് ആടിനോടുള്ള സ്നേഹം കൊണ്ടാണോ‍‍? അതുകൊണ്ട് അഡ്വ. റസൽ ജോയി തുടങ്ങി വച്ച നിയമ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകേണ്ടത് ആവശ്യമാണ്.

ജേക്കബ് പൊന്നാറ്റിൽ, അതിരന്പുഴ